ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം അവസാനിച്ചതിനു പിന്നാലെ ഇന്ത്യ ജപ്പാനുമായുള്ള സൈനികസഹകരണം ശക്തമാക്കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ജാപ്പനീസ് പ്രതിരോധമന്ത്രി ഇത്സുനോരി ഒനോദെരയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.
ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഈ മാസം ഒടുവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി ഇരു നേതാക്കളും തമ്മില്‍ ടോക്കിയോയില്‍ നടന്ന ചര്‍ച്ചയിലാണ് സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പ്രതിരോധ മന്ത്രി സ്ഥാനം ഒഴിയുന്നതിനു മുന്‍പായി ജെയ്റ്റ്ലിയുടെ അവസാനത്തെ പ്രധാന പരിപാടിയായിരുന്നു ഇത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത അഭ്യാസം, ആയുധങ്ങളും സാങ്കേതിക വിദ്യയുടെയും കൈമാറ്റം എന്നിവയില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാന് തങ്ങളുടെ അത്യാധുനിക പി1 എയര്‍ക്രാഫ്റ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ സങ്കേതങ്ങള്‍ അവതരിപ്പിക്കും.
India and Japan to crank up defence cooperation
The two countries decided to begin technical discussions for joint research on unmanned ground vehicles and robotics.
ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ ഈ മാസം ഒടുവില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി ഇരു നേതാക്കളും തമ്മില്‍ ടോക്കിയോയില്‍ നടന്ന ചര്‍ച്ചയിലാണ് സഹകരണം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. പ്രതിരോധ മന്ത്രി സ്ഥാനം ഒഴിയുന്നതിനു മുന്‍പായി ജെയ്റ്റ്ലിയുടെ അവസാനത്തെ പ്രധാന പരിപാടിയായിരുന്നു ഇത്.
ഇരു രാജ്യങ്ങളുടെയും സൈന്യങ്ങളുടെ സംയുക്ത അഭ്യാസം, ആയുധങ്ങളും സാങ്കേതിക വിദ്യയുടെയും കൈമാറ്റം എന്നിവയില്‍ ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും. അടുത്ത വര്‍ഷം നടക്കുന്ന മലബാര്‍ നാവികാഭ്യാസത്തില്‍ ജപ്പാന് തങ്ങളുടെ അത്യാധുനിക പി1 എയര്‍ക്രാഫ്റ്റ് ഉള്‍പ്പെടെയുള്ള പ്രതിരോധ സങ്കേതങ്ങള്‍ അവതരിപ്പിക്കും.
India and Japan to crank up defence cooperation
The two countries decided to begin technical discussions for joint research on unmanned ground vehicles and robotics.