തിരുവനന്തപുരം: വിമാനത്താവള കൺസൾട്ടൻസി വിവാദത്തിൽ പ്രതികരണവുമായി മന്ത്രി ഇപി ജയരാജൻ. കെഎസ്ഐഡിസി കൺസൾട്ടൻസി സേവനം തേടിയ സിറിൾ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പ് തങ്ങളുടെ ആദാനി ബന്ധം സർക്കാരുമായി മറച്ചു വെച്ചുവെന്നും ജയരാജൻ പറഞ്ഞു.
Also Read: അധ്യാപകനിൽ നിന്നും നേരിടേണ്ടിവന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് വിദ്യാർത്ഥിനികൾ
ആദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കൺസൾട്ടൻസിയുടെ പ്രധാനി എന്ന കാര്യം സർക്കാരിന് അറിവുണ്ടായിരുന്നില്ല. ഒരു ജന്റിൽമാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിലാണ് സംസ്ഥാന സർക്കാർ സമീപിച്ചത്. ആദാനിയാണ് മറുപക്ഷത്ത് എന്ന് മനസിലായപ്പോൾ കൺസൾട്ടൻസി തങ്ങളുടെ ആദാനി ബന്ധം കെഎസ്ഐഡിസിയേയോ സർക്കാരിനേയോ അറിയിക്കേണ്ടതായിരുന്നു.
Also Read: മഹാരാഷ്ട്രയില്‍ 10,000 ത്തിലധികം പ്രതിദിന രോഗബാധ; തമിഴ്നാട്ടില്‍ മരണസംഖ്യ 6,500 കടന്നു
തങ്ങളുടെ ആദാനി ബന്ധം കൺസൾട്ടൻസി സർക്കാരിൽ നിന്നും മറച്ചുവെച്ചു. വിവാദം ഉണ്ടായപ്പോഴാണ് കൺസൾട്ടൻസിയുടെ ആദാനി ബന്ധം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ അറിയപ്പെടുന്ന കൺസൾട്ടൻസിയാണ് സിറിൾ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പ്. കേരളത്തിൽ അവർ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also Read: അധ്യാപകനിൽ നിന്നും നേരിടേണ്ടിവന്ന ലൈംഗിക അതിക്രമം തുറന്നു പറഞ്ഞ് വിദ്യാർത്ഥിനികൾ
ആദാനിയുടെ മകന്റെ ഭാര്യയുടെ പിതാവാണ് ഈ കൺസൾട്ടൻസിയുടെ പ്രധാനി എന്ന കാര്യം സർക്കാരിന് അറിവുണ്ടായിരുന്നില്ല. ഒരു ജന്റിൽമാൻ ലീഗൽ കൺസൾട്ടൻസി എന്ന നിലയിലാണ് സംസ്ഥാന സർക്കാർ സമീപിച്ചത്. ആദാനിയാണ് മറുപക്ഷത്ത് എന്ന് മനസിലായപ്പോൾ കൺസൾട്ടൻസി തങ്ങളുടെ ആദാനി ബന്ധം കെഎസ്ഐഡിസിയേയോ സർക്കാരിനേയോ അറിയിക്കേണ്ടതായിരുന്നു.
Also Read: മഹാരാഷ്ട്രയില്‍ 10,000 ത്തിലധികം പ്രതിദിന രോഗബാധ; തമിഴ്നാട്ടില്‍ മരണസംഖ്യ 6,500 കടന്നു
തങ്ങളുടെ ആദാനി ബന്ധം കൺസൾട്ടൻസി സർക്കാരിൽ നിന്നും മറച്ചുവെച്ചു. വിവാദം ഉണ്ടായപ്പോഴാണ് കൺസൾട്ടൻസിയുടെ ആദാനി ബന്ധം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ അറിയപ്പെടുന്ന കൺസൾട്ടൻസിയാണ് സിറിൾ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പ്. കേരളത്തിൽ അവർ പല കേസുകളും കൈകാര്യം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.