ന്യൂഡൽഹി: രാജ്യത്തെ വിദ്യാഭ്യാസമേഖലയുടെ നിലവാരം വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ കേന്ദ്ര ബജറ്റിൽ. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും ഇന്‍റഗ്രേറ്റഡ് ബിഎഡ് പ്രോഗ്രാം നടപ്പാക്കുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു.
ആര്‍ക്കിടെക്ചര്‍ മേഖലയിൽ രാജ്യത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പുതിയ ആര്‍ക്കിടെക്ചര്‍ കോളജുകള്‍ സ്ഥാപിക്കും.
പ്രൈം മിനിസ്റ്റര്‍ റിസര്‍ച്ച് സ്കീമിനു കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ബിടെക്, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടികളിൽ പരിശീലനം നല്‍കും.
ബ്ലാക്ക് ബോര്‍ഡുകള്‍ക്കു പകരം ഡിജിറ്റൽ ബോര്‍ഡുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിനായി റൈസ് പദ്ധതിയുടെ ഭാഗമായി ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
പ്രത്യേക റെയിൽവേ യൂണിവേഴ്സിറ്റി വഡോദരയിൽ സ്ഥാപിക്കും. ഇതോടൊപ്പം ആദിവാസി മേഖലകളിൽ ഏകലവ്യ സ്കൂളുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
ആര്‍ക്കിടെക്ചര്‍ മേഖലയിൽ രാജ്യത്തുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പുതിയ ആര്‍ക്കിടെക്ചര്‍ കോളജുകള്‍ സ്ഥാപിക്കും.
പ്രൈം മിനിസ്റ്റര്‍ റിസര്‍ച്ച് സ്കീമിനു കീഴിൽ തെരഞ്ഞെടുക്കപ്പെട്ട ബിടെക്, പിഎച്ച്ഡി വിദ്യാര്‍ത്ഥികള്‍ക്ക് ഐഐടികളിൽ പരിശീലനം നല്‍കും.
ബ്ലാക്ക് ബോര്‍ഡുകള്‍ക്കു പകരം ഡിജിറ്റൽ ബോര്‍ഡുകളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യവികസനത്തിനായി റൈസ് പദ്ധതിയുടെ ഭാഗമായി ലക്ഷം കോടി രൂപ നീക്കിവെയ്ക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.
പ്രത്യേക റെയിൽവേ യൂണിവേഴ്സിറ്റി വഡോദരയിൽ സ്ഥാപിക്കും. ഇതോടൊപ്പം ആദിവാസി മേഖലകളിൽ ഏകലവ്യ സ്കൂളുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.