ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അവതാളത്തിലായ യെസ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരു ദിവസം പരമാവധി പിൻവലിയ്ക്കാവുന്ന തുകയ്ക്ക് നിയന്ത്രണം. 50,000 രൂപ വരെ മാത്രമാണ് ഇനി പിൻവലിക്കാനാകുക. ധനമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. നിക്ഷേപകര്‍ പരിഭ്രന്തരാകേണ്ടന്നും നിക്ഷേപങ്ങൾക്ക് സുരക്ഷയുണ്ടെന്നും കേന്ദ്ര ബാങ്ക് അറിയിച്ചു.
ഏപ്രിൽ 3 വരെയാണ് മോറട്ടേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരറിയിപ്പു വരുന്നത് വരെ പണം പിൻവലിയ്ക്കുന്നതിന് നിയന്ത്രണം തുടരും എന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. ആര്‍ബിഐ നിര്‍ദേശ പ്രകാരമാണ് നടപടി.
Also Read: മാർച്ച് 27-ന് ദേശീയ ബാങ്ക് പണിമുടക്ക്
കനത്ത നഷ്ടമാണ് യെസ്ബാങ്ക് ഓഹരികൾ നേരിടുന്നത്. വായ്പാ നഷ്ടം നികത്തുന്നതിനുള്ള മൂലധന സമാഹരണവും ബാങ്ക് ലക്ഷ്യമിടുന്നു. ഒരു മാസത്തിനുള്ളിൽ ബാങ്കിൻറെ പുനസംഘടന ഉണ്ടായേക്കും എന്നാണ് ആര്‍ബിഐ സൂചിപ്പിക്കുന്നത്.
ഏപ്രിൽ 3 വരെയാണ് മോറട്ടേറിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരറിയിപ്പു വരുന്നത് വരെ പണം പിൻവലിയ്ക്കുന്നതിന് നിയന്ത്രണം തുടരും എന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. ആര്‍ബിഐ നിര്‍ദേശ പ്രകാരമാണ് നടപടി.
Also Read: മാർച്ച് 27-ന് ദേശീയ ബാങ്ക് പണിമുടക്ക്
കനത്ത നഷ്ടമാണ് യെസ്ബാങ്ക് ഓഹരികൾ നേരിടുന്നത്. വായ്പാ നഷ്ടം നികത്തുന്നതിനുള്ള മൂലധന സമാഹരണവും ബാങ്ക് ലക്ഷ്യമിടുന്നു. ഒരു മാസത്തിനുള്ളിൽ ബാങ്കിൻറെ പുനസംഘടന ഉണ്ടായേക്കും എന്നാണ് ആര്‍ബിഐ സൂചിപ്പിക്കുന്നത്.