ആപ്പ്ജില്ല

2016ൽ റോള്‍സ് റോയിസിന് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം

2015ല്‍ റോള്‍സ് റോയിസ് 105 ദശലക്ഷം ഡോളര്‍ നേട്ടമുണ്ടാക്കിയിരുന്നു .

TNN 15 Feb 2017, 1:59 pm
ലണ്ടന്‍: ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയിസ് 2016ൽ നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം. കഴിഞ്ഞ വര്‍ൽം 580 കോടി ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായത്. ബ്രക്സിറ്റ് തീരുമാനത്തെ തുടര്‍ന്ന് പൗണ്ട് തകര്‍ച്ച നേരിട്ടതും സര്‍ക്കാരിന് വന്‍ തുക പിഴയായി അടയ്ക്കേണ്ടിവന്നതുമാണ് കമ്പനിയുടെ തകര്‍ച്ചക്ക് കാരണം.
Samayam Malayalam rolls royce logs record 5 8bn loss
2016ൽ റോള്‍സ് റോയിസിന് ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടം


2015ല്‍ റോള്‍സ് റോയിസ് 105 ദശലക്ഷം ഡോളര്‍ നേട്ടമുണ്ടാക്കിയിരുന്നു . സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടം മറികടക്കാന്‍ എഴുതിത്തള്ളിയ പണവും പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കേണ്ടതുമായ 671 കോടി രൂപയും കഴിഞ്ഞവര്‍ഷത്തെ നഷ്ടത്തില്‍ ഉള്‍പ്പെടും.

Rolls-Royce logs record $5.8bn loss

British engine maker Rolls-Royce slumped into a record $5.8bn annual net loss in 2016, ravaged by a Brexit-fuelled collapse in the pound and a corruption fine.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്