കൊച്ചി: എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് വിഭാഗമായ എസ്ബിഐ കാർഡ്സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. മാര്‍ച്ച് രണ്ടിനാണ് ഐപിഒ. 500 കോടി രൂപയുടെ 13.5 കോടി ഓഹരികളാണ് വിൽപ്പനയ്ക്കുള്ളത്. 9,000 കോടി രൂപയോളം ഇഷ്യൂ സൈസ് പ്രതീക്ഷിയ്ക്കുന്നു.
Also Read: നിക്ഷേപകർക്ക് 'ലോട്ടറി'; കുതിച്ചുയർന്ന് ഐആർസിടിസി ഓഹരി വില
മാര്‍ച്ച് അഞ്ചിനാണ് ഓഹരി വിൽപ്പന സമാപിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനി കൂടെയാണിത്. 18 ശതമാനം വിപണി വിഹിതം ആണ് കമ്പനിയ്ക്കുള്ളത്. എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരികളാണ് കമ്പനിയിൽ ഉള്ളത്. എസ്ബിഐയും ജിഇ ക്യാപിറ്റൽ മാര്‍ക്കറ്റ്സും ചേര്‍ന്ന് 1998-ലാണ് കമ്പനി രൂപീകരിച്ചത്.
Also Read: നിക്ഷേപകർക്ക് 'ലോട്ടറി'; കുതിച്ചുയർന്ന് ഐആർസിടിസി ഓഹരി വില
മാര്‍ച്ച് അഞ്ചിനാണ് ഓഹരി വിൽപ്പന സമാപിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനി കൂടെയാണിത്. 18 ശതമാനം വിപണി വിഹിതം ആണ് കമ്പനിയ്ക്കുള്ളത്. എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരികളാണ് കമ്പനിയിൽ ഉള്ളത്. എസ്ബിഐയും ജിഇ ക്യാപിറ്റൽ മാര്‍ക്കറ്റ്സും ചേര്‍ന്ന് 1998-ലാണ് കമ്പനി രൂപീകരിച്ചത്.