സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്, വെള്ളി വിലയും കുറഞ്ഞു
സംസ്ഥാനത്ത് ഇന്നലെയും മിനിഞ്ഞാന്നത്തേതിനെ അപേക്ഷിച്ച് സ്വർണ്ണവില കുറയുകയായിരുന്നു ചെയ്തത്.അതേ സമയം ആഗോളതലത്തിലും സ്വർണ്ണവിലയിൽ കുറവ്. 1703.97 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.അമേരിക്കൻ കേന്ദ്രബാങ്ക് സെപ്തംബറിലും പലിശനിരക്കുകൾ വർധിപ്പിക്കുമെന്ന ആശങ്കയും സ്വർണ്ണവിലയിലെ ഇടിവിന് കാരണമാണ്. ഡോളറിന്റെ മൂല്യം വർധിക്കുന്നതും സ്വർണ്ണവില താഴാനുള്ള മറ്റൊരു പ്രധാന കാരണമാണ്.
Samayam Malayalam 2 Sept 2022, 11:41 am
കേരളത്തിൽ ഇന്ന് സ്വർണ്ണവിലയിൽ ഇടിവ്. ഒരു പവന് 400 രൂപയും, ഒരു ഗ്രാമിന് 50 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 37,200 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4650 രൂപയുമാണ് വില. കഴിഞ്ഞ ഒരു മാസത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.
സംസ്ഥാനത്ത് ഇന്നലെയും മിനിഞ്ഞാന്നത്തേതിനെ അപേക്ഷിച്ച് സ്വർണ്ണവില കുറയുകയായിരുന്നു ചെയ്തത്.
അതേ സമയം ആഗോളതലത്തിലും സ്വർണ്ണവിലയിൽ കുറവ്. 1703.97 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കൻ കേന്ദ്രബാങ്ക് സെപ്തംബറിലും പലിശനിരക്കുകൾ വർധിപ്പിക്കുമെന്ന ആശങ്കയും സ്വർണ്ണവിലയിലെ ഇടിവിന് കാരണമാണ്. ഡോളറിന്റെ മൂല്യം വർധിക്കുന്നതും സ്വർണ്ണവില താഴാനുള്ള മറ്റൊരു പ്രധാന കാരണമാണ്.
സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു . ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 58 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 464 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 580 രൂപയും, ഒരു കിലോഗ്രാമിന് 58000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സംസ്ഥാനത്ത് ഇന്നലെയും മിനിഞ്ഞാന്നത്തേതിനെ അപേക്ഷിച്ച് സ്വർണ്ണവില കുറയുകയായിരുന്നു ചെയ്തത്.
അതേ സമയം ആഗോളതലത്തിലും സ്വർണ്ണവിലയിൽ കുറവ്. 1703.97 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കൻ കേന്ദ്രബാങ്ക് സെപ്തംബറിലും പലിശനിരക്കുകൾ വർധിപ്പിക്കുമെന്ന ആശങ്കയും സ്വർണ്ണവിലയിലെ ഇടിവിന് കാരണമാണ്. ഡോളറിന്റെ മൂല്യം വർധിക്കുന്നതും സ്വർണ്ണവില താഴാനുള്ള മറ്റൊരു പ്രധാന കാരണമാണ്.
സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4600 രൂപയുമായിരുന്നു.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന സ്വർണ്ണത്തിന്റെ തീരുവ ഈയിടെ കേന്ദ്രസർക്കാർ വർധിപ്പിച്ചിരുന്നു. 7.5 ശതമാനത്തിൽ നിന്നും 12.5 ശതമാനമായാണ് തീരുവ വർധിപ്പിച്ചത്. കൂടാതെ 2.5 ശതമാനം അഗ്രി സെസ്, 0.75 ശതമാനം സാമൂഹ്യക്ഷേമ സർചാർജ് തുടങ്ങിയവയും ഏർപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണ്ണത്തിന്റെ മൊത്തം ഡ്യൂട്ടി 15.75 ശതമാനമാകും.
രാജ്യാന്തര വിപണിയിലേയും, ഡൽഹി ബുള്ളിയൻ വിപണിയിലേയും വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിൽ പ്രതിഫലിക്കുന്നത്. സ്വർണ്ണവിലയിൽ അസ്ഥിരതകൾ നില നിൽക്കുമ്പോഴും രാജ്യത്തെ എൻബിഎഫ്സി മേഖല കുതിപ്പിന്റെ പാതയിലാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.
വെള്ളി വില
സംസ്ഥാനത്ത് വെള്ളി വില കുറഞ്ഞു . ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 58 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 464 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 580 രൂപയും, ഒരു കിലോഗ്രാമിന് 58000 രൂപയുമാണ് ഇന്നത്തെ നിരക്ക്.