കൊച്ചി: കെവൈസി രേഖകൾ സമര്‍പ്പിച്ചില്ലെങ്കിൽ സ്വര്‍ണാഭരണങ്ങൾ ലഭിയ്ക്കില്ലെന്നതുൾപ്പെടെ നിരവധി ആശങ്കകൾ അടുത്തിടെ ഉണ്ടായിരുന്നു. സ്വര്‍ണ വിപണന മേഖലയേയും കള്ളപ്പണ നിരോധന നിയമത്തിൻെറ പരിധിയിൽ കൊണ്ടു വരുന്നതിൻെറ വാര്‍ത്തകൾ വന്നതിനാൽ ആണിത്. വ്യാജ ഇടപാടുകൾ നിയന്ത്രക്കുന്നതിൻെറ ഭാഗമായി ആണ് ഈ നീക്കം. എന്നാൽ ചെറിയ തോതിലുള്ള ആഭരണ വിൽപ്പനയ്ക്ക് കെവൈസി രേഖകൾ നിര്‍ബന്ധമില്ലെന്ന് റെവന്യൂ മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിജ്ഞാപനവും മന്ത്രാലയം അടുത്തിടെ പുറപ്പെടുവിച്ചിരുന്നു.
Also Read: ബിസിനസ് വളര്‍ച്ചയ്ക്ക് മുകേഷ് അംബാനിയിൽ നിന്ന് പഠിയ്ക്കാം ഈ ശീലങ്ങൾ
എന്നാൽ രണ്ടു ലക്ഷം രൂപയിൽ അധികം മൂല്യമുള്ള സ്വര്‍ണാഭരണങ്ങൾ വാങ്ങാൻ കെവൈസി രേഖകൾ നിര്‍ബന്ധമാണ്. അതായത് 5 പവന് മുകളിൽ സ്വര്‍ണം വാങ്ങണമെങ്കിൽ സ്വര്‍ണം വാങ്ങുന്ന വ്യക്തികളുടെ വിവരങ്ങൾ സമര്‍പ്പിയ്ക്കണം. പാൻ കാര്‍ഡും ആധാര്‍ വിവരങ്ങളുമാണ് നൽകേണ്ടത്.
10 ലക്ഷം രൂപയോ അതിനു മുകളിലോ നൽകിയുള്ള പണം ഇടപാടുകൾക്കും കൈവൈസി രേഖകൾ നിര്‍ബന്ധമാണ്. സ്വര്‍ണാഭവരണങ്ങൾ വാങ്ങുന്നതിന് മാത്രമല്ല, വെള്ളി, രത്നം തുടങ്ങിയവ വാങ്ങുന്നതിനും ഇത് ബാധകമാണ്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻെറ നിര്‍ദേശ പ്രകാരമാണിത്. ഇന്ത്യയിൽ നിലവിൽ സ്വര്‍ണാഭരണ വിൽപ്പനയ്ക്ക് ഇത് ബാധകമാണ്.
Also Read: ബിസിനസ് വളര്‍ച്ചയ്ക്ക് മുകേഷ് അംബാനിയിൽ നിന്ന് പഠിയ്ക്കാം ഈ ശീലങ്ങൾ
എന്നാൽ രണ്ടു ലക്ഷം രൂപയിൽ അധികം മൂല്യമുള്ള സ്വര്‍ണാഭരണങ്ങൾ വാങ്ങാൻ കെവൈസി രേഖകൾ നിര്‍ബന്ധമാണ്. അതായത് 5 പവന് മുകളിൽ സ്വര്‍ണം വാങ്ങണമെങ്കിൽ സ്വര്‍ണം വാങ്ങുന്ന വ്യക്തികളുടെ വിവരങ്ങൾ സമര്‍പ്പിയ്ക്കണം. പാൻ കാര്‍ഡും ആധാര്‍ വിവരങ്ങളുമാണ് നൽകേണ്ടത്.
10 ലക്ഷം രൂപയോ അതിനു മുകളിലോ നൽകിയുള്ള പണം ഇടപാടുകൾക്കും കൈവൈസി രേഖകൾ നിര്‍ബന്ധമാണ്. സ്വര്‍ണാഭവരണങ്ങൾ വാങ്ങുന്നതിന് മാത്രമല്ല, വെള്ളി, രത്നം തുടങ്ങിയവ വാങ്ങുന്നതിനും ഇത് ബാധകമാണ്. ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻെറ നിര്‍ദേശ പ്രകാരമാണിത്. ഇന്ത്യയിൽ നിലവിൽ സ്വര്‍ണാഭരണ വിൽപ്പനയ്ക്ക് ഇത് ബാധകമാണ്.