ഒമാൻ: ഒമാനിൽ സ്വദേശിയ മര്ദിച്ച കുറ്റത്തിന് പ്രവാസി അറസ്റ്റിൽ. ഒമാൻ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രവാസി ഇയാളെ മർധിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പോലീസിന്റെ ശ്രദ്ധയിൽ ഈ വീഡിയോ എത്തിയതിന് പിന്നാലെയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.
Also Read: തടവുകാർക്ക് നൽകുന്ന പൊതുമാപ്പ്; ഈ വർഷത്തെ നടപടികൾ പ്രഖ്യാപിച്ച് സൗദി
ഒമാൻ പോലീസ് തന്നെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. സ്വദേശി യുവാവിനെ പ്രവാസി മർദിക്കുന്ന വീഡിയോ കണ്ടു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അത് സത്യമാണെന്ന് പോലീസ് കണ്ടെത്തിയത്. അത് കൊണ്ടാണ് മറ്റു നടപടി ക്രമങ്ങളിലേക്ക് പോയതെന്ന് ഒമാൻ റോയൽ പോലീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകിരിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല.
Also Read: മോദി സത്യവിശ്വാസികൾക്ക് ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞതാണ് ട്രോളുകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം.
അതേസമയം, പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവർ പാർക്കുകളിലും ബീച്ചുകളിലും മാലിന്യം ഉപേക്ഷിച്ചത് വലിയ തലവേദയായിരിക്കുകയാണ് അധികൃതർക്ക്. കുപ്പികൾ, ഭക്ഷണം കഴിച്ച പാത്രങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ കവറുകൾ തുടങ്ങിയവയാണ് പുറത്ത് വലിച്ചെറിഞ്ഞിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ നിർദ്ദേശങ്ങൾ അവധി ആരംഭിക്കുന്ന സമയങ്ങളിൽ അധികൃതർ നൽകിയിരുന്നു. എന്നാൽ പെരുന്നാൾ ആഘോഷിക്കാൻ പുറത്തിറങ്ങിയവർ ഇതെന്നും പാലിച്ചില്ല.
Also Read: തടവുകാർക്ക് നൽകുന്ന പൊതുമാപ്പ്; ഈ വർഷത്തെ നടപടികൾ പ്രഖ്യാപിച്ച് സൗദി
ഒമാൻ പോലീസ് തന്നെയാണ് ഇതുസംബന്ധിച്ച കാര്യങ്ങൾ പുറത്തുവിട്ടത്. സ്വദേശി യുവാവിനെ പ്രവാസി മർദിക്കുന്ന വീഡിയോ കണ്ടു കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അത് സത്യമാണെന്ന് പോലീസ് കണ്ടെത്തിയത്. അത് കൊണ്ടാണ് മറ്റു നടപടി ക്രമങ്ങളിലേക്ക് പോയതെന്ന് ഒമാൻ റോയൽ പോലീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു. പ്രതിക്കെതിരെ തുടർ നടപടികൾ സ്വീകിരിച്ചിട്ടുണ്ട്. പിടിയിലായ പ്രവാസിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടില്ല.
Also Read: മോദി സത്യവിശ്വാസികൾക്ക് ഗുരുഭൂതനാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനും ബിജെപി ദേശീയ ഉപാധ്യക്ഷനുമായ എ.പി.അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പറഞ്ഞതാണ് ട്രോളുകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം.
അതേസമയം, പെരുന്നാൾ അവധി ആഘോഷിക്കാനെത്തിയവർ പാർക്കുകളിലും ബീച്ചുകളിലും മാലിന്യം ഉപേക്ഷിച്ചത് വലിയ തലവേദയായിരിക്കുകയാണ് അധികൃതർക്ക്. കുപ്പികൾ, ഭക്ഷണം കഴിച്ച പാത്രങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ കവറുകൾ തുടങ്ങിയവയാണ് പുറത്ത് വലിച്ചെറിഞ്ഞിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ നിർദ്ദേശങ്ങൾ അവധി ആരംഭിക്കുന്ന സമയങ്ങളിൽ അധികൃതർ നൽകിയിരുന്നു. എന്നാൽ പെരുന്നാൾ ആഘോഷിക്കാൻ പുറത്തിറങ്ങിയവർ ഇതെന്നും പാലിച്ചില്ല.