ഒമാൻ: ഒമാന്റെ ചില ഭാഗങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് ഒമാൻ കാലാവസ്ഥ കേന്ദ്രം. അവരുടെ ട്വിറ്റർ പേജിലൂടെയാണ് വിവരം പുറത്തുവിട്ടത്. ശക്തമായ മഴക്ക് സാധ്യതയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ന്യൂനമർദം മൂലം ദക്ഷിണ അൽ ശർഖിയ, അൽ വുസ്ത, ദോഫാർ എന്നി ഗവർണറേറ്റുകളിൽ ആയിരിക്കും ശക്തമായ മഴ ലഭിക്കുയെന്ന് റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച വൈകുന്നേരവും അടുത്ത രണ്ടു ദിവസവും (ഞായർ, തിങ്കൾ) ഒറ്റപ്പെട്ട മഴ പെയ്യും എന്നാണ് റിപ്പേർട്ടിൽ പറയുന്നത്. ഒമാൻ കാലാവസ്ഥ കേന്ദ്രം ആണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Also Read: കുവൈറ്റില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ 12 പേര്‍ ഉല്‍പ്പെടെ നൂറിലേറെ പ്രവാസികള്‍ പിടിയില്‍
അടുത്ത 24 മണിക്കൂറിനുള്ളിൽ ഒമാനെ നേരിട്ട് ബാധിക്കാതെ ന്യൂനമർദമായി മാറാൻ ചിലപ്പോൾ ഇത് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിവിൽ ഏവിയേഷൻ അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തുവിട്ടിരിക്കുന്നത്. ശക്തമായ ജാഗ്രത പാലിക്കണം എന്നാണ് നിർദേശത്തിൽ പറയുന്നത്.
Also Read: 10 മാസത്തിനിടയില്‍ കുവൈറ്റ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് 47,000ക്കിലേറെ പേര്‍ക്ക്; 1000 പേരുടെ ലൈസന്‍സ് റദ്ദാക്കി
അതേസമയം ഒമാനിലേ ഏറ്റവും തിരക്കേറിയ പാലം അടച്ചിടുമെന്ന് മുന്നറിയിപ്പ്. ഒമാനിലെ അൽ ഖുവൈർ പാലം ആണ് അടച്ചിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിസംബർ 31 വരെ ആയിരിക്കും പാലം അടച്ചിടുക. രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് പാലം അടച്ചിടുന്നത്. അപ്പോൾ ആണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. മസ്കറ്റ് നഗരസഭ ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗതാഗത നിയന്ത്രണം ഈ സമയത്ത് ഉണ്ടായിരിക്കും. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു.
Also Read: കുവൈറ്റില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ 12 പേര്‍ ഉല്‍പ്പെടെ നൂറിലേറെ പ്രവാസികള്‍ പിടിയില്‍
അടുത്ത 24 മണിക്കൂറിനുള്ളിൽ ഒമാനെ നേരിട്ട് ബാധിക്കാതെ ന്യൂനമർദമായി മാറാൻ ചിലപ്പോൾ ഇത് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലവസ്ഥ മോശമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിവിൽ ഏവിയേഷൻ അതോറിറ്റി ആണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറത്തുവിട്ടിരിക്കുന്നത്. ശക്തമായ ജാഗ്രത പാലിക്കണം എന്നാണ് നിർദേശത്തിൽ പറയുന്നത്.
Also Read: 10 മാസത്തിനിടയില്‍ കുവൈറ്റ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയത് 47,000ക്കിലേറെ പേര്‍ക്ക്; 1000 പേരുടെ ലൈസന്‍സ് റദ്ദാക്കി
അതേസമയം ഒമാനിലേ ഏറ്റവും തിരക്കേറിയ പാലം അടച്ചിടുമെന്ന് മുന്നറിയിപ്പ്. ഒമാനിലെ അൽ ഖുവൈർ പാലം ആണ് അടച്ചിടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡിസംബർ 31 വരെ ആയിരിക്കും പാലം അടച്ചിടുക. രാത്രി പത്ത് മുതൽ രാവിലെ ആറ് വരെയാണ് പാലം അടച്ചിടുന്നത്. അപ്പോൾ ആണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്. മസ്കറ്റ് നഗരസഭ ആണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഗതാഗത നിയന്ത്രണം ഈ സമയത്ത് ഉണ്ടായിരിക്കും. ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ എല്ലാവരും പാലിക്കണമെന്ന് ഒമാൻ റോയൽ പോലീസ് അറിയിച്ചു.