ദുബായ്: മഹ്‍സൂസിന്റെ 29-ാമത്തെ മള്‍ട്ടി മില്യനയറായി മാറിയിരിക്കുകയാണ് അബുദാബിയില്‍ മെഷീന്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന പ്രവാസി യുവാവ് സാദ്. പാകിസ്ഥാൻ പൗരൻ ആണ്. മഹ്‍സൂസിലൂടെ മള്‍ട്ടിമില്യനയറാവുന്ന രണ്ടാമത്തെ പാകിസ്ഥാനി പൗരൻ ആണ് സാദ്. 50,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ലഭിച്ച പാകിസ്ഥാന്‍ പൗരന്‍ ജുനൈദായിരുന്നു ആദ്യത്തെ വ്യക്തി. 10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം നേടിയിരിക്കുകയാണ് സൗദ് ഇപ്പോൾ.
Also Read: പ്രവാസികള്‍ക്ക് ആശ്വാസം; ഒമാനില്‍ മെഡിക്കല്‍ വിസ നടപടികള്‍ ലളിതമാക്കി, അറിയേണ്ടതെല്ലാം
കഴിഞ്ഞ ഒമ്പത് വർഷമായി സൗദ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനി നൽകുന്ന താമസ സ്ഥലത്താണ് ഇദ്ദേഹം താമസിക്കുന്നത്. 32 വയസാണ്. മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ നറുക്കെടുപ്പില്‍ സാദ് എടുത്ത എല്ലാ നമ്പറുകളും ചേർന്നു വന്നു. ഇതോടെ ജീവിതം മാറ്റി മറച്ചു. ഒരു കണക്കുക്കൂട്ടലുകളും ഇല്ലാതെ 5, 14, 18, 24, 35 എന്ന സംഖ്യകള്‍ ആണ് തെരഞ്ഞെടുത്തത്. ഈ നമ്പറിന് തന്നെ സമ്മാനം അടിക്കുകയായിരുന്നു.
Also Read: ഖത്തര്‍ ലോകകപ്പിനായി കൂടെ മൂന്നു പേര്‍; ഹയ്യാ വിത്ത് മീ വണ്‍ പ്ലസ് ത്രീ സംവിധാനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോള്‍ കിട്ടിയ കൂപ്പൺ വഴിയാണ് നമ്പർ തെരഞ്ഞെടുത്ത്. ഇദ്ദേഹത്തിന്റെ ഭാര്യയും നമ്പർ തെരഞ്ഞെടുത്തിരുന്നു. എന്നാൽ സമ്മാനം ലഭിച്ചത് സാദിനായിരുന്നു. ഒക്ടോബര്‍ ആറിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത്. മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി ആണ് വിജയികളെ പ്രഖ്യാപിച്ചത്.
Read Latest Gulf News and Malayalam News
Also Read: പ്രവാസികള്‍ക്ക് ആശ്വാസം; ഒമാനില്‍ മെഡിക്കല്‍ വിസ നടപടികള്‍ ലളിതമാക്കി, അറിയേണ്ടതെല്ലാം
കഴിഞ്ഞ ഒമ്പത് വർഷമായി സൗദ് യുഎഇയിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനി നൽകുന്ന താമസ സ്ഥലത്താണ് ഇദ്ദേഹം താമസിക്കുന്നത്. 32 വയസാണ്. മഹ്‍സൂസില്‍ സ്ഥിരമായി പങ്കെടുക്കുന്ന വ്യക്തിയാണ്. കഴിഞ്ഞ നറുക്കെടുപ്പില്‍ സാദ് എടുത്ത എല്ലാ നമ്പറുകളും ചേർന്നു വന്നു. ഇതോടെ ജീവിതം മാറ്റി മറച്ചു. ഒരു കണക്കുക്കൂട്ടലുകളും ഇല്ലാതെ 5, 14, 18, 24, 35 എന്ന സംഖ്യകള്‍ ആണ് തെരഞ്ഞെടുത്തത്. ഈ നമ്പറിന് തന്നെ സമ്മാനം അടിക്കുകയായിരുന്നു.
Also Read: ഖത്തര്‍ ലോകകപ്പിനായി കൂടെ മൂന്നു പേര്‍; ഹയ്യാ വിത്ത് മീ വണ്‍ പ്ലസ് ത്രീ സംവിധാനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം
35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോള്‍ കിട്ടിയ കൂപ്പൺ വഴിയാണ് നമ്പർ തെരഞ്ഞെടുത്ത്. ഇദ്ദേഹത്തിന്റെ ഭാര്യയും നമ്പർ തെരഞ്ഞെടുത്തിരുന്നു. എന്നാൽ സമ്മാനം ലഭിച്ചത് സാദിനായിരുന്നു. ഒക്ടോബര്‍ ആറിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെച്ചാണ് പ്രഖ്യാപനം നടന്നത്. മഹ്‍സൂസിന്റെ മാനേജിങ് ഓപ്പറേറ്ററായ ഇവിങ്സ് എല്‍.എല്‍.സി സിഇഒ ഫരീദ് സാംജി ആണ് വിജയികളെ പ്രഖ്യാപിച്ചത്.
Read Latest Gulf News and Malayalam News