അഹമ്മദാബാദ്: മുംബൈയിൽ ഫ്ലാറ്റ് വാങ്ങാന്‍ സ്വന്തം അച്ഛന്‍റെ കൈയ്യില്‍ നിന്നും പണം വാങ്ങി നൽകാന്‍ തയ്യാറകാത്ത ഭാര്യയെ ഭര്‍ത്താവ് ക്രൂര മർദ്ദനത്തിന് ഇരയാക്കിയതായി പരാതി.അഹമ്മദാബാദിലാണ് സംഭവം നടന്നത്. 31 കാരിയായ യുവതിയാണ് ഭര്‍ത്തിവിന് എതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നിസ്സാര പ്രശ്‌നങ്ങള്‍ക്ക് പോലും ഭര്‍ത്താവും അദ്ദേഹത്തിന്‍റെ അച്ഛനും തന്നെ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കുന്നു എന്ന് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Also Read: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പത്തൊമ്പതുകാരനും സുഹൃത്തും പിടിയില്‍
2013 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ യുവതി ഗര്‍ഭണിയായി. ഗർഭാവസ്ഥയിൽ, ആരോഗ്യനില മോശമായിരുന്നിട്ടും ഭര്‍ത്തിവിന്‍റെ അമ്മ തന്നെ ജോലി ചെയ്യാൻ നിർബന്ധിച്ചു എന്നും ജോലി ചെയ്യാൻ തയ്യാറായില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങി പോകാന്‍ പറഞ്ഞെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Also Read: കല്ലെടുത്തെറിഞ്ഞ 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു, മൃതദേഹം വീപ്പയിൽ പൊതിഞ്ഞ് വെള്ളത്തിൽ താഴ്ത്തി
2014 ൽ ആണ് യുവതി മുംബൈയിൽ എത്തുന്നത്. അവിടെ ജോലി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് യുവതി എത്തിയത്. എന്നാല്‍ മുംബൈയിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങാന്‍ പണത്തിനായി മാതാപിതാക്കളെ വിളിക്കാൻ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ വയ്യാതെ യുവതി മകളോടൊപ്പം അഹമ്മദാബാദിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Also Read: എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; പത്തൊമ്പതുകാരനും സുഹൃത്തും പിടിയില്‍
2013 ൽ ആയിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ യുവതി ഗര്‍ഭണിയായി. ഗർഭാവസ്ഥയിൽ, ആരോഗ്യനില മോശമായിരുന്നിട്ടും ഭര്‍ത്തിവിന്‍റെ അമ്മ തന്നെ ജോലി ചെയ്യാൻ നിർബന്ധിച്ചു എന്നും ജോലി ചെയ്യാൻ തയ്യാറായില്ലെങ്കിൽ വീട്ടിലേക്ക് മടങ്ങി പോകാന്‍ പറഞ്ഞെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Also Read: കല്ലെടുത്തെറിഞ്ഞ 8 വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നു, മൃതദേഹം വീപ്പയിൽ പൊതിഞ്ഞ് വെള്ളത്തിൽ താഴ്ത്തി
2014 ൽ ആണ് യുവതി മുംബൈയിൽ എത്തുന്നത്. അവിടെ ജോലി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ആണ് യുവതി എത്തിയത്. എന്നാല്‍ മുംബൈയിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങാന്‍ പണത്തിനായി മാതാപിതാക്കളെ വിളിക്കാൻ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയാണെന്ന് യുവതി പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്‍റെ പീഡനം സഹിക്കാന്‍ വയ്യാതെ യുവതി മകളോടൊപ്പം അഹമ്മദാബാദിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.