ചെന്നൈ: ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും വിദേശ കറൻസിയും സ്വർണവും പിടികൂടി. ദുബായിൽ നിന്ന് എത്തിയ മുഹമ്മദ് ഹസൻ അലി (23) എന്നയാളുടെ ചെരുപ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു പിടിച്ചെടുത്ത വസ്‌തുക്കളെന്ന് ചെന്നൈ എയർപോർട്ട് കസ്‌റ്റംസ് വിഭാഗം അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
Also Read: 13 കാരിയെ മാധ്യമ പ്രവര്‍ത്തകനും സംഘവും ബലാത്സംഗം ചെയ്തു; ആറുപേർ അറസ്റ്റിൽ
6.5 ലക്ഷം രൂപയുടെ വിദേശ കറൻസിയും((സൗദി റിയാൽസ്, യുഎസ് ഡോളർ) 239 ഗ്രാം സ്വർണവുമാണ് ചെരുപ്പിൽ പ്രത്യേക അറകളുണ്ടാക്കി സൂക്ഷിച്ചത്. സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളക്കടത്ത് പിടിയിലായത്.
Also Read: മതം മാറ്റാൻ ശ്രമിക്കുന്നു; ഭാര്യയുടെ പരാതിയിൽ മുസ്ലിം യുവാവ് അറസ്‌റ്റിൽ, ആരോപണങ്ങളുമായി യുവതി
ലെതർ ചെരുപ്പിൻ്റെ പ്രത്യേക അറിയിൽ സ്വർണം പേസ്‌റ്റ് രൂപത്തിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ചെരുപ്പിന് അമിതഭാരം അനുഭവപ്പെട്ടതോടെയാണ് കസ്‌റ്റംസ് പരിശോധന നടത്തിയത്. രണ്ട് വ്യത്യസ്‌ത കേസുകളിലായിട്ടാണ് ഇവ പിടിക്കപ്പെട്ടതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
Also Read: 13 കാരിയെ മാധ്യമ പ്രവര്‍ത്തകനും സംഘവും ബലാത്സംഗം ചെയ്തു; ആറുപേർ അറസ്റ്റിൽ
6.5 ലക്ഷം രൂപയുടെ വിദേശ കറൻസിയും((സൗദി റിയാൽസ്, യുഎസ് ഡോളർ) 239 ഗ്രാം സ്വർണവുമാണ് ചെരുപ്പിൽ പ്രത്യേക അറകളുണ്ടാക്കി സൂക്ഷിച്ചത്. സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ കള്ളക്കടത്ത് പിടിയിലായത്.
Also Read: മതം മാറ്റാൻ ശ്രമിക്കുന്നു; ഭാര്യയുടെ പരാതിയിൽ മുസ്ലിം യുവാവ് അറസ്‌റ്റിൽ, ആരോപണങ്ങളുമായി യുവതി
ലെതർ ചെരുപ്പിൻ്റെ പ്രത്യേക അറിയിൽ സ്വർണം പേസ്‌റ്റ് രൂപത്തിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ചെരുപ്പിന് അമിതഭാരം അനുഭവപ്പെട്ടതോടെയാണ് കസ്‌റ്റംസ് പരിശോധന നടത്തിയത്. രണ്ട് വ്യത്യസ്‌ത കേസുകളിലായിട്ടാണ് ഇവ പിടിക്കപ്പെട്ടതെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.