മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്‌പുതിൻ്റെ മരണത്തിൽ അന്വേഷണം തുടരുകയാണ്. സെൻ്റർ ബ്യൂറോ ഇൻവസ്‌റ്റിഗേഷനാണ് (സിബിഐ) ആണ് പുതിയതായി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ഇതിനിടെ വിശദമായ അന്വേഷണത്തിനായി ഐപിഎസ് ഓഫീസർ വിനയ് ഓം തിവാരിയെ ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ നിയോഗിച്ചുവെന്ന വാർത്തകൾ സമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു.
വാദം
സുശാന്തിൻ്റെ മരണം അന്വേഷിക്കാനായി ബിഹാറിൽ നിന്നുള്ള ഐപിഎസ് ഓഫീസറായ വിനയ് ഓം തിവാരി അന്വേഷിക്കുമെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിനാണ് അന്വേഷണ ചുമതല എന്നുമാണ് വാർത്തകൾ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് കൂടുതൽ പ്രചരണം നടന്നത്. നിരവധി മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമിൽ അദ്ദേഹവും ഉൾപ്പെടുമെന്ന വാർത്തകളും ശക്തമായി.
സത്യാവസ്ഥ
വാർത്തകൾ ശക്തമായതോടെ ടൈംസ് ഫാക്‌ട് ചെക്ക് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ വ്യക്തമായത്. ഐപിഎസ് ഉദ്യോഗസ്ഥനായ തിവാരിയെ കേസ് സുശാന്തിൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
സത്യം കണ്ടെത്തിയ മാർഗം
ടൈംസ് ഫാക്‌ട് ചെക്ക് നടത്തിയ പരിശോധനയോട് തിവാരി പ്രതികരിച്ചിരുന്നു. പ്രചരിക്കുന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുശാന്തിൻ്റെ മരണം അന്വഷിക്കുന്ന
സിബിഐ അന്വേസണ സംഘത്തിൽ താനില്ല. അത്തരത്തിലുള്ള ട്വീറ്റുകൾ താൻ നീക്കം ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
വെർഡിക്റ്റ്
വിശദമായ അന്വേഷണത്തിൽ സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണ സംഘത്തിൽ തിവാരി ഉൾപ്പെട്ടിട്ടില്ലെന്ന് ടൈംസ് ഫാക്റ്റ് ചെക്ക് കണ്ടെത്തി.
വാദം
സുശാന്തിൻ്റെ മരണം അന്വേഷിക്കാനായി ബിഹാറിൽ നിന്നുള്ള ഐപിഎസ് ഓഫീസറായ വിനയ് ഓം തിവാരി അന്വേഷിക്കുമെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘത്തിനാണ് അന്വേഷണ ചുമതല എന്നുമാണ് വാർത്തകൾ പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയാണ് കൂടുതൽ പ്രചരണം നടന്നത്. നിരവധി മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്തിരുന്നു. കേസ് അന്വേഷിക്കുന്ന സിബിഐ ടീമിൽ അദ്ദേഹവും ഉൾപ്പെടുമെന്ന വാർത്തകളും ശക്തമായി.
സത്യാവസ്ഥ
വാർത്തകൾ ശക്തമായതോടെ ടൈംസ് ഫാക്‌ട് ചെക്ക് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട സത്യാവസ്ഥ വ്യക്തമായത്. ഐപിഎസ് ഉദ്യോഗസ്ഥനായ തിവാരിയെ കേസ് സുശാന്തിൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
സത്യം കണ്ടെത്തിയ മാർഗം
ടൈംസ് ഫാക്‌ട് ചെക്ക് നടത്തിയ പരിശോധനയോട് തിവാരി പ്രതികരിച്ചിരുന്നു. പ്രചരിക്കുന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുശാന്തിൻ്റെ മരണം അന്വഷിക്കുന്ന
സിബിഐ അന്വേസണ സംഘത്തിൽ താനില്ല. അത്തരത്തിലുള്ള ട്വീറ്റുകൾ താൻ നീക്കം ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
വെർഡിക്റ്റ്
വിശദമായ അന്വേഷണത്തിൽ സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണ സംഘത്തിൽ തിവാരി ഉൾപ്പെട്ടിട്ടില്ലെന്ന് ടൈംസ് ഫാക്റ്റ് ചെക്ക് കണ്ടെത്തി.