ഷിംല: പതിനേഴുകാരനെ മൂന്നുമാസത്തിലേറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 45കാരിയ്ക്കും മകള്‍ക്കുമെതിരെ കേസ്. ആൺകുട്ടിയുടെ അച്ഛൻ നല്‍കിയ പരാതിയിലാണ് നേപ്പാള്‍ സ്വദേശികളായ സ്ത്രീകള്‍ക്കെതിരെ കേസെടുത്തത്. 45കാരിയായ നേപ്പാള്‍ സ്വദേശിനിയ്ക്കും ഇവരുടെ 22 വയസുള്ള മകള്‍ക്കുമെതിരെയാണ് കേസ് എന്ന് എഎസ്‍പി ശിവ് കുമാര്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെതിരെയുള്ള ഐപിസി 373 വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, ആൺകുട്ടിയുടെ സമ്മതത്തോടെയാണ് ചൂഷണം നടന്നതെന്ന് സംശയമുള്ളതിനാൽ പോക്സോ ചുമത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അമ്മയും മകളും താമസിക്കുന്ന വീട്ടിൽ ആൺകുട്ടിയെ എത്തിച്ചാണ് ചൂഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു.
പ്രായപൂര്‍ത്തിയാവാത്തവരെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതിനെതിരെയുള്ള ഐപിസി 373 വകുപ്പ് അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതേസമയം, ആൺകുട്ടിയുടെ സമ്മതത്തോടെയാണ് ചൂഷണം നടന്നതെന്ന് സംശയമുള്ളതിനാൽ പോക്സോ ചുമത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അമ്മയും മകളും താമസിക്കുന്ന വീട്ടിൽ ആൺകുട്ടിയെ എത്തിച്ചാണ് ചൂഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു.