ന്യൂഡൽഹി: ഇന്ത്യന് ബിന്ലാദന് എന്നറിയപ്പെടുന്ന മുജാഹിദ് ഭീകരന് അബ്ദുല് സുഭാന് ഖുറേഷി പിടിയില്. വര്ഷങ്ങളായി ഇന്ത്യ തെരയുന്ന തീവ്രവാദിയാണ് അറസ്റ്റിലായത്. മണിക്കൂറകള് നീണ്ട പോരാട്ടത്തിനൊടുവിൽ ഡല്ഹി പോലീസിന്റെ സ്പെഷ്യല് സെല്ലാണ് ഖുറേഷിയെ കീഴടക്കിയത്. ഗുജറാത്തില് നടന്ന 21 സ്ഫോടന കേസുകള് പ്രതിയാണ് ഖുറേഷി. ആൾമാറാട്ടത്തിനും സമർഥനാണ് ഖുറേഷി.
2008 ജൂലൈ 26നു അഹമ്മദാബാദില് നടത്തിയ സ്ഫോടനത്തിന് പിന്നിൽ താനാണെന്ന് വെളിപ്പെടുത്തി ഖുറേഷി ടെലിവിഷന് ചാനലിന് ഇ മെയില് സന്ദേശം അയച്ചിരുന്നു. തുടര്ന്നാണ് പൊലീസ് ഇയാളെ പിടികൂടാനായി ശ്രമം തുടങ്ങിയത്. ഡല്ഹി, ബെംഗലൂരു എന്നിവടങ്ങളിലും നടന്ന ആക്രമണങ്ങളില് ഇദ്ദേഹത്തിനു പങ്കളാത്തിമുണ്ടെന്നു പൊലീസ് അറിയിച്ചു.
2008 ജൂലൈ 26നു അഹമ്മദാബാദില് നടത്തിയ സ്ഫോടനത്തിന് പിന്നിൽ താനാണെന്ന് വെളിപ്പെടുത്തി ഖുറേഷി ടെലിവിഷന് ചാനലിന് ഇ മെയില് സന്ദേശം അയച്ചിരുന്നു. തുടര്ന്നാണ് പൊലീസ് ഇയാളെ പിടികൂടാനായി ശ്രമം തുടങ്ങിയത്. ഡല്ഹി, ബെംഗലൂരു എന്നിവടങ്ങളിലും നടന്ന ആക്രമണങ്ങളില് ഇദ്ദേഹത്തിനു പങ്കളാത്തിമുണ്ടെന്നു പൊലീസ് അറിയിച്ചു.