ലഖ്നൗ։ നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി വികാസ് ദുബെയുടെ കൊലപാതകത്തില്‍ യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ കക്ഷികൾ. ദുബെയുടെ കൊലപാതകത്തില്‍ ഏതാനും ചില സംശയങ്ങളാണ് ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷം ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
Also Read : കാണാതായ സൗത്ത് കൊറിയൻ മേയറെ മരിച്ച നിലയിൽ കണ്ടെത്തി; തിരോധാനം മീടൂ ആരോപണങ്ങൾക്ക് ശേഷം
അയാളുടെ രഹസ്യങ്ങളിലൂടെ സര്‍ക്കാർ തലകീഴായി മറിയാതിരിക്കാൻ കാര്‍ ഇപ്പോള്‍ തലകീഴായി മറിഞ്ഞു എന്നായിരുന്നു സമാജ്വാദി പാർട്ടി നേതാവും മുൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സമാനമായി കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാദ്രയും സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. അവരുടെ ട്വീറ്റ് ഇങ്ങനെ, ഇത് ഒരു കുറ്റവാളിയുടെ അന്ത്യമായിരിക്കാം, എന്നാൽ, അയാള്‍ ചെയ്ത കുറ്റങ്ങളുടെ കാര്യങ്ങള്‍ എന്താണ്. ആരാണ് അയാളെ രക്ഷിച്ചിരുന്നത്. എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഇതിന് പുറമെ, മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇയാളുടെ ചില കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു ഇതും ഇങ്ങനെയാണോ എന്ന സംശയമാണ് ദ്വിഗ്വിജയ് സിങ്ങ് ഉയര്‍ത്തിയത്.
വികാസ് ദുബെയുടെ എൻകൗണ്ടറിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തുവാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തുടർച്ചയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ദുബെയെ പോലീസിനെ ആക്രമിക്കുകയും തുടർന്ന് പ്രാണരക്ഷാർത്ഥം നടത്തിയ തിരിച്ചടിയിൽ ദുബെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ ക്ഷേത്രത്തില്‍ നിന്നും ഇന്നലെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
Also Read : വീണ്ടും വെടിനിര്‍ത്തൽ ലംഘിച്ച് പാകിസ്ഥാൻ; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു
വികാസ് നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കാണ്‍പൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെ ബാരാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്.
Also Read : കാണാതായ സൗത്ത് കൊറിയൻ മേയറെ മരിച്ച നിലയിൽ കണ്ടെത്തി; തിരോധാനം മീടൂ ആരോപണങ്ങൾക്ക് ശേഷം
അയാളുടെ രഹസ്യങ്ങളിലൂടെ സര്‍ക്കാർ തലകീഴായി മറിയാതിരിക്കാൻ കാര്‍ ഇപ്പോള്‍ തലകീഴായി മറിഞ്ഞു എന്നായിരുന്നു സമാജ്വാദി പാർട്ടി നേതാവും മുൻ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
സമാനമായി കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാദ്രയും സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്. അവരുടെ ട്വീറ്റ് ഇങ്ങനെ, ഇത് ഒരു കുറ്റവാളിയുടെ അന്ത്യമായിരിക്കാം, എന്നാൽ, അയാള്‍ ചെയ്ത കുറ്റങ്ങളുടെ കാര്യങ്ങള്‍ എന്താണ്. ആരാണ് അയാളെ രക്ഷിച്ചിരുന്നത്. എന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
ഇതിന് പുറമെ, മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ്, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇയാളുടെ ചില കൂട്ടാളികളും കൊല്ലപ്പെട്ടിരുന്നു ഇതും ഇങ്ങനെയാണോ എന്ന സംശയമാണ് ദ്വിഗ്വിജയ് സിങ്ങ് ഉയര്‍ത്തിയത്.
വികാസ് ദുബെയുടെ എൻകൗണ്ടറിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രയോജനപ്പെടുത്തുവാനാണ് പ്രതിപക്ഷ കക്ഷികള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് തുടർച്ചയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.
ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ദുബെയെ പോലീസിനെ ആക്രമിക്കുകയും തുടർന്ന് പ്രാണരക്ഷാർത്ഥം നടത്തിയ തിരിച്ചടിയിൽ ദുബെ മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയ്ൻ ക്ഷേത്രത്തില്‍ നിന്നും ഇന്നലെയാണ് ഇയാളെ പോലീസ് പിടികൂടിയത്.
Also Read : വീണ്ടും വെടിനിര്‍ത്തൽ ലംഘിച്ച് പാകിസ്ഥാൻ; ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു
വികാസ് നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. കാണ്‍പൂർ നഗരത്തിൽ നിന്നും 17 കിലോമീറ്റർ അകലെ ബാരാ പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്.