കൊല്‍ക്കത്ത: ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും കിതയ്ക്കുമ്പോള്‍ അതിവേഗം ബിജെപി വളരുകയാണ്. ഈയടുത്ത് സമാപിച്ച പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ ഇത് വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ധുപ്‍ഗുരി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 41.7 ശതമാനം വോട്ട് ബിജെപി നേടി. അഞ്ച് വര്‍ഷം മുന്‍പ് ഇത് വെറും 8.6% മാത്രമായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ അധികമുള്ള മേഖലയാണിത്. നക്സല്‍ബാരിയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയാണ് മേഖല. കഴിഞ്ഞ ഏപ്രിലില്‍ ബിജെപി അധ്യക്ഷന്‍ അമിത്‍ ഷാ ഇവിടുത്തെ ആദിവാസി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഹാല്‍ദിയ, ധുപ്‍ഗുരി, പാന്‍സ്‍കുര മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ലഭിച്ച വോട്ടുകളേക്കാള്‍ മുന്നിലാണ് ബിജെപി. ദുര്‍ഗപൂര്‍, നല്‍ഹതി മേഖലകളില്‍ രണ്ടാം സ്ഥാനവും നേടി.
ബംഗാളിലെ തെരഞ്ഞെടുപ്പുകള്‍ ആരോപണത്തിന്‍റെ നിഴലില്‍ തന്നെയാണ് എപ്പോഴും. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ കൃത്രിമം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ലോക് സഭ തെരഞ്ഞെടുപ്പ് നടന്ന 2014മുതല്‍ ബിജെപി ബംഗാളില്‍ കരുത്താര്‍ജിക്കുകയാണ്. പക്ഷേ, ബംഗാളിയായ നേതാവ് ഇല്ലെന്നത് തിരിച്ചടിയാണ്. ഇത് തൃണമൂലിന്‍റെ വിജയം എളുപ്പമാക്കുകയും ചെയ്‍തു. 148 വാര്‍ഡുകളില്‍ 140 എണ്ണം ജയിച്ചാണ് തൃണമൂല്‍ ഭരണവിരുദ്ധവികാരം ഇല്ലെന്ന് തെളിയിച്ചത്.
ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നിടത്തോളം സിപിഎം - കോണ്‍ഗ്രസ് ശത്രുത നിലനിര്‍ത്തി അധികാരം തുടരാനും മമത ബാനര്‍ജിക്ക് കഴിയുമെന്നാണ് വിലയിരുത്തലുകള്‍.
In West Bengal, BJP takes up void left by Left, Congress
Bengal politics is taking a bipolar course with BJP fast occupying the space of the Left and Congress across the state.
The defining trend is evident from the results of the recently held seven civic polls in which Narendra Modi's party secured a 41.7% vote share in Jalpaiguri's Dhupguri municipality for the first time, a spectacular jump from the 8.6% share in 2012.
ധുപ്‍ഗുരി മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 41.7 ശതമാനം വോട്ട് ബിജെപി നേടി. അഞ്ച് വര്‍ഷം മുന്‍പ് ഇത് വെറും 8.6% മാത്രമായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ അധികമുള്ള മേഖലയാണിത്. നക്സല്‍ബാരിയില്‍ നിന്ന് 95 കിലോമീറ്റര്‍ അകലെയാണ് മേഖല. കഴിഞ്ഞ ഏപ്രിലില്‍ ബിജെപി അധ്യക്ഷന്‍ അമിത്‍ ഷാ ഇവിടുത്തെ ആദിവാസി ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഹാല്‍ദിയ, ധുപ്‍ഗുരി, പാന്‍സ്‍കുര മുനിസിപ്പാലിറ്റികളില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ലഭിച്ച വോട്ടുകളേക്കാള്‍ മുന്നിലാണ് ബിജെപി. ദുര്‍ഗപൂര്‍, നല്‍ഹതി മേഖലകളില്‍ രണ്ടാം സ്ഥാനവും നേടി.
ബംഗാളിലെ തെരഞ്ഞെടുപ്പുകള്‍ ആരോപണത്തിന്‍റെ നിഴലില്‍ തന്നെയാണ് എപ്പോഴും. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ കൃത്രിമം നടത്തിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
ലോക് സഭ തെരഞ്ഞെടുപ്പ് നടന്ന 2014മുതല്‍ ബിജെപി ബംഗാളില്‍ കരുത്താര്‍ജിക്കുകയാണ്. പക്ഷേ, ബംഗാളിയായ നേതാവ് ഇല്ലെന്നത് തിരിച്ചടിയാണ്. ഇത് തൃണമൂലിന്‍റെ വിജയം എളുപ്പമാക്കുകയും ചെയ്‍തു. 148 വാര്‍ഡുകളില്‍ 140 എണ്ണം ജയിച്ചാണ് തൃണമൂല്‍ ഭരണവിരുദ്ധവികാരം ഇല്ലെന്ന് തെളിയിച്ചത്.
ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നിടത്തോളം സിപിഎം - കോണ്‍ഗ്രസ് ശത്രുത നിലനിര്‍ത്തി അധികാരം തുടരാനും മമത ബാനര്‍ജിക്ക് കഴിയുമെന്നാണ് വിലയിരുത്തലുകള്‍.
In West Bengal, BJP takes up void left by Left, Congress
Bengal politics is taking a bipolar course with BJP fast occupying the space of the Left and Congress across the state.
The defining trend is evident from the results of the recently held seven civic polls in which Narendra Modi's party secured a 41.7% vote share in Jalpaiguri's Dhupguri municipality for the first time, a spectacular jump from the 8.6% share in 2012.