ന്യൂഡൽഹി: ഇന്ത്യയിലെ 714 കള്ളപ്പണക്കാരുടെ വിവരങ്ങൾ പുറത്ത് വിട്ട് കൊണ്ട് 'പാരഡൈസ് പേപ്പേഴ്‍സ്'. ജര്‍മ്മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും ചേർന്ന് പുറത്ത് വിട്ട റിപ്പോർട്ടിലാണ് 714 ഇന്ത്യക്കാരുടെ പേരുള്ളത്.
കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങൾ ഇതിലുള്ളതായാണ് റിപ്പോർട്ട്.
നവംബർ എട്ടിന് നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനത്തിൻെറ ഒന്നാം വാർഷികം കള്ളപ്പണത്തിനെതിരെയുള്ള ദിനമായി ആചരിക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തെത്തിയിരിക്കുന്നത്. നേരത്തെ പനാമ പേപ്പേഴ്സ് പുറത്ത് വിട്ട അതേ ഏജൻസി തന്നെയാണ് ഇതിൻെറയും പിന്നിൽ.
കൂടുതൽ രേഖകളും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഇതിൻെറ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്താക്കളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങ ൾ പുറത്ത് വന്നപ്പോൾ പട്ടികയിൽ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്.
Black money: 714 Indians in Paradise papers
714 Indians in Paradise papers, which exposed tax violation of corporate. The data was taken from an offshore law firm called Appleby.
കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ എന്നിവരുള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങൾ ഇതിലുള്ളതായാണ് റിപ്പോർട്ട്.
നവംബർ എട്ടിന് നരേന്ദ്രമോദി സർക്കാർ നോട്ട് നിരോധനത്തിൻെറ ഒന്നാം വാർഷികം കള്ളപ്പണത്തിനെതിരെയുള്ള ദിനമായി ആചരിക്കാനിരിക്കെയാണ് വിവരങ്ങൾ പുറത്തെത്തിയിരിക്കുന്നത്. നേരത്തെ പനാമ പേപ്പേഴ്സ് പുറത്ത് വിട്ട അതേ ഏജൻസി തന്നെയാണ് ഇതിൻെറയും പിന്നിൽ.
കൂടുതൽ രേഖകളും ബര്‍മുഡയിലെ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. ഇതിൻെറ ഏറ്റവും പ്രധാനപ്പെട്ട ഉപഭോക്താക്കളിൽ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങ ൾ പുറത്ത് വന്നപ്പോൾ പട്ടികയിൽ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്.
Black money: 714 Indians in Paradise papers
714 Indians in Paradise papers, which exposed tax violation of corporate. The data was taken from an offshore law firm called Appleby.