ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയുടെ പടം നൽകിയത് വിവാദത്തിൽ. അതിർത്തിയിൽ ഫ്ളഡ് ലൈറ്റുകളുടെ വെളിച്ചം നിറഞ്ഞു നിൽക്കുന്നു എന്നതിന് തെളിവായി നൽകിയത് സ്‌പെയിൻ -മൊറോക്കോ അതിർത്തിയുടെ ചിത്രം. രാജ്യസുരക്ഷക്ക് വേണ്ടി മന്ത്രാലയം ചെയ്യുന്ന പ്രവർത്തനങ്ങളാണ് അതിൽ വിവരിച്ചിരിക്കുന്നത്.
അതിർത്തിയിൽ 647 കിലോമീറ്റർ ഫ്ളഡ് ലൈറ്റുകൾ തെളിക്കാറുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. 2006 ൽ സ്‌പാനിഷ് ഫോട്ടോഗ്രാഫർ ഹാവിർ മൊയാനോ എടുത്ത ചിത്രമാണ് റിപ്പോർട്ടിൽ നൽകിയത്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി രാജീവ് മെഹ്‌റിഷി അതിർത്തി രക്ഷാസേനയോട് വിശദീകരണം തേടി. എന്നാൽ ബിഎസ്എഫ് ഇത് വരെ മറുപടി നൽകിയിട്ടില്ല.
Controversy in changing fledlight border picture
അതിർത്തിയിൽ 647 കിലോമീറ്റർ ഫ്ളഡ് ലൈറ്റുകൾ തെളിക്കാറുണ്ടെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. 2006 ൽ സ്‌പാനിഷ് ഫോട്ടോഗ്രാഫർ ഹാവിർ മൊയാനോ എടുത്ത ചിത്രമാണ് റിപ്പോർട്ടിൽ നൽകിയത്. ആഭ്യന്തര മന്ത്രാലയ സെക്രട്ടറി രാജീവ് മെഹ്‌റിഷി അതിർത്തി രക്ഷാസേനയോട് വിശദീകരണം തേടി. എന്നാൽ ബിഎസ്എഫ് ഇത് വരെ മറുപടി നൽകിയിട്ടില്ല.
Controversy in changing fledlight border picture