മധുര: സിനിമാ താരം ധനുഷ് മകനാണെന്ന അവകാശവാദവുമായി എത്തിയ ദമ്പതികളുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഹര്‍ജി തള്ളിയത്. മധുര സ്വദേശികളായ കതിരേശൻ – മീനാക്ഷി ദമ്പതികളാണ് തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷ് എന്നവകാശപ്പെട്ട് കഴിഞ്ഞ നവംബറില്‍ കോടതിയെ സമീപിച്ചത്.
ഹര്‍ജി തളളണമെന്നാവശ്യപ്പെട്ട് ധനുഷും കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചിലവിനായി പ്രതിമാസം 65000 രൂപ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ധനുഷിന്‍റേതെന്ന് പറയുന്ന ജനന സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെയുള്ളവ ഇവര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
കുട്ടിക്കാലത്ത് സിനിമയിലഭിക്കാനായി ധനുഷ് ചെന്നൈയിലേക്കു ഒാടി പോകുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദമ്പതികള്‍ ഹാജരാക്കിയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ള ശാരീരിക അടയാളങ്ങള്‍ ധനുഷിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കണ്ടെത്താനായില്ലെന്നും കോടതി വിലയിരുത്തി.
Dhanush wins paternity case, Madras HC dismisses couple's claim
The Madras High Court Bench on Friday dismissed the case filed by an elderly couple who claimed that actor Dhanush was their biological son.
ഹര്‍ജി തളളണമെന്നാവശ്യപ്പെട്ട് ധനുഷും കോടതിയെ സമീപിച്ചിരുന്നു. മാതാപിതാക്കളായ തങ്ങളുടെ ജീവിതച്ചിലവിനായി പ്രതിമാസം 65000 രൂപ നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. ധനുഷിന്‍റേതെന്ന് പറയുന്ന ജനന സര്‍ട്ടിഫിക്കറ്റുകളുള്‍പ്പെടെയുള്ളവ ഇവര്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.
കുട്ടിക്കാലത്ത് സിനിമയിലഭിക്കാനായി ധനുഷ് ചെന്നൈയിലേക്കു ഒാടി പോകുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ധനുഷിനു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ദമ്പതികള്‍ ഹാജരാക്കിയ സ്കൂള്‍ സര്‍ട്ടിഫിക്കറ്റിലുള്ള ശാരീരിക അടയാളങ്ങള്‍ ധനുഷിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കണ്ടെത്താനായില്ലെന്നും കോടതി വിലയിരുത്തി.
Dhanush wins paternity case, Madras HC dismisses couple's claim
The Madras High Court Bench on Friday dismissed the case filed by an elderly couple who claimed that actor Dhanush was their biological son.