ന്യൂഡൽഹി: മണിക്കൂറുകൾ നീണ്ട ആശങ്കൾക്ക് ഒടുവിൽ മുതിർന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടു. ഇടക്കാല അധ്യക്ഷൻ സോണിയ ഗാന്ധിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.
Also Read: ബിജെപിയുടെ കുരുക്കിൽ കമൽനാഥ്; വലവിരിച്ച് അമിത് ഷായും നദ്ദയും - കോൺഗ്രസ് പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കോൺഗ്രസിൽ നിന്ന് രാജിവെക്കുന്നതായി സിന്ധ്യ വ്യക്തമാക്കിയത്. സിന്ധ്യയ്ക്ക് ബിജെപി കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുവെന്ന സൂചനയുണ്ട്.
18 വർഷത്തെ കോൺഗ്രസ് ജീവിതം അവസാനിപ്പിച്ച് രാജി സമർപ്പിക്കുകയാണെന്ന് സിന്ധ്യ കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക എന്നതാണ് തൻ്റെ ലക്ഷ്യം. കോൺഗ്രസിൽ നിന്ന് കൊണ്ട് അത് സാധ്യമല്ലെന്ന് താൻ കരുതുന്നു. തനിക്കൊപ്പമുള്ളവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പുതിയൊരു തുടക്കം അനിവാര്യമാണെന്നും സിന്ധ്യ കത്തിൽ വ്യക്തമാക്കി.
Also Read: അമിത് ഷാ നേരിട്ടിറങ്ങി; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? - മധ്യപ്രദേശിൽ നിർണായക നീക്കം
ഇതിനിടെ മുഖ്യമന്ത്രി കമല്‍നാഥ് അടിയന്ത യോഗം വിളിച്ചു. സിന്ധ്യ പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് അടിയന്തര യോഗം വിളിച്ചത്. മുഖ്യമന്തി കമൽനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിലെ ആറ് മന്ത്രിമാർ ഉൾപ്പെടെ 17 കോൺഗ്രസ് എംഎൽഎമാർ ബിജെപി ഭരിക്കുന്ന കർണാടകയിൽ എത്തിയതോടെയാണ് കോൺഗ്രസ് ഞെട്ടിയത്.
Also Read: ബിജെപിയുടെ കുരുക്കിൽ കമൽനാഥ്; വലവിരിച്ച് അമിത് ഷായും നദ്ദയും - കോൺഗ്രസ് പ്രതിസന്ധിയിൽ
18 വർഷത്തെ കോൺഗ്രസ് ജീവിതം അവസാനിപ്പിച്ച് രാജി സമർപ്പിക്കുകയാണെന്ന് സിന്ധ്യ കത്തിൽ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ജനങ്ങളെ സേവിക്കുക എന്നതാണ് തൻ്റെ ലക്ഷ്യം. കോൺഗ്രസിൽ നിന്ന് കൊണ്ട് അത് സാധ്യമല്ലെന്ന് താൻ കരുതുന്നു. തനിക്കൊപ്പമുള്ളവരുടെ സ്വപ്ന സാക്ഷാത്കാരത്തിനായി പുതിയൊരു തുടക്കം അനിവാര്യമാണെന്നും സിന്ധ്യ കത്തിൽ വ്യക്തമാക്കി.
Also Read: അമിത് ഷാ നേരിട്ടിറങ്ങി; ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക്? - മധ്യപ്രദേശിൽ നിർണായക നീക്കം
ഇതിനിടെ മുഖ്യമന്ത്രി കമല്‍നാഥ് അടിയന്ത യോഗം വിളിച്ചു. സിന്ധ്യ പാര്‍ട്ടി വിടുമെന്ന് ഉറപ്പായതോടെയാണ് കമല്‍നാഥ് അടിയന്തര യോഗം വിളിച്ചത്. മുഖ്യമന്തി കമൽനാഥിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിലെ ആറ് മന്ത്രിമാർ ഉൾപ്പെടെ 17 കോൺഗ്രസ് എംഎൽഎമാർ ബിജെപി ഭരിക്കുന്ന കർണാടകയിൽ എത്തിയതോടെയാണ് കോൺഗ്രസ് ഞെട്ടിയത്.