ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രസംഗങ്ങളിലും മറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീഷണിയുടെ സ്വരമാണെന്നും കോൺഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് മോദിയുടെ വാക്കുകളെന്നും കാണിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് രാഷ്ട്രപതിയ്ക്ക് പരാതി നല്‍കി.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപെടുത്തുന്നതും അപകീര്‍ത്തിപെടുത്തുന്നതുമായ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കി.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനാധിപത്യ രാഷ്ട്രീയത്തിന് ഭൂഷണമല്ല. സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി മുഖ്യപ്രതിപക്ഷപാര്‍ട്ടിയുടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഭീഷണി മുഴക്കുന്നതും അപലപനീയമാണെന്നും പരാതിയിൽ പറയുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോണിയയെയും രാഹുലിനെയും ഭീഷണിപ്പെടുത്തുന്ന മോദിയുടെ പ്രസംഗമാണ് പരാതിയ്ക്ക് ആധാരം. ഇത് മോദിയാണെന്നും പരിധിവിട്ടാൽ അമ്മയും മകനും വലിയ വില കൊടുക്കേമ്ടി വരുമെന്നുമായിരുന്നു മോദിയുടെ ഭീഷണി.
130 കോടി ജനങ്ങള്‍ ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയിൽ നിന്ന് വരേണ്ട വാക്കുകളെന്നും കോൺഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പ്രസ്തവാനകള്‍ അപലപിക്കേണ്ടതാണെന്നും മൻമോഹൻ സിങ് കത്തിൽ ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രസംഗങ്ങളിലും കോണ്‍ഗ്രസ് നേതാക്കളെ ഭീഷണിപെടുത്തുന്നതും അപകീര്‍ത്തിപെടുത്തുന്നതുമായ വാക്കുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിക്കുന്നതെന്ന് കാണിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കി.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനാധിപത്യ രാഷ്ട്രീയത്തിന് ഭൂഷണമല്ല. സര്‍ക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി മുഖ്യപ്രതിപക്ഷപാര്‍ട്ടിയുടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതും ഭീഷണി മുഴക്കുന്നതും അപലപനീയമാണെന്നും പരാതിയിൽ പറയുന്നു.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോണിയയെയും രാഹുലിനെയും ഭീഷണിപ്പെടുത്തുന്ന മോദിയുടെ പ്രസംഗമാണ് പരാതിയ്ക്ക് ആധാരം. ഇത് മോദിയാണെന്നും പരിധിവിട്ടാൽ അമ്മയും മകനും വലിയ വില കൊടുക്കേമ്ടി വരുമെന്നുമായിരുന്നു മോദിയുടെ ഭീഷണി.
130 കോടി ജനങ്ങള്‍ ജനാധിപത്യമാര്‍ഗത്തിലൂടെ തെരഞ്ഞെടുത്ത ഒരു പ്രധാനമന്ത്രിയിൽ നിന്ന് വരേണ്ട വാക്കുകളെന്നും കോൺഗ്രസ് നേതാക്കള്‍ക്കെതിരെ നടത്തിയ പ്രസ്തവാനകള്‍ അപലപിക്കേണ്ടതാണെന്നും മൻമോഹൻ സിങ് കത്തിൽ ചൂണ്ടിക്കാട്ടി.