കന്ധമാല്‍: പോളിങ് ഉദ്യോഗസ്ഥയെ മാവോയിഡ്റ്റുകൾ കൊലപ്പെടുത്തി. കനത്ത പോലീസ് സുരക്ഷക്കിടെയാണ് മാവോയിസ്റ്റുകൾ ബോംബ് സ്ഫോടനം നടത്തിയത്.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഒഡിഷയിലെ ബർലയിലായിരുന്നു ആക്രമണമുണ്ടായത്. രണ്ടാം ഘട്ട പോളിങ്ങിന് മുന്നോടിയായുണ്ടായ സ്‌ഫോടനത്തിൽ സംജുക്ത ദിഗൽ എന്ന് പേരുള്ള ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. സംജുക്തയുടെ മരണത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് അപലപിച്ചു.
സംജുക്തയും സംഘവും സഞ്ചരിച്ച ജീപ്പിന് നേരെ മാവോയിസ്റ്റുകൾ ബോംബ് എറിഞ്ഞു. എന്നാൽ, ബോംബ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപെട്ട സംജുക്ത രക്ഷപ്പെട്ടിരുന്നു. തുടർന്ന്, മാവോയിസ്റ്റുകൾ അവരെ നിറയൊഴിച്ചാണ് കൊലപ്പെടുത്തുകയായിരുന്നു.
മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ഒഡിഷയിലെ ബർലയിലായിരുന്നു ആക്രമണമുണ്ടായത്. രണ്ടാം ഘട്ട പോളിങ്ങിന് മുന്നോടിയായുണ്ടായ സ്‌ഫോടനത്തിൽ സംജുക്ത ദിഗൽ എന്ന് പേരുള്ള ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ടത്. സംജുക്തയുടെ മരണത്തിൽ മുഖ്യമന്ത്രി നവീൻ പട്‌നായിക് അപലപിച്ചു.
സംജുക്തയും സംഘവും സഞ്ചരിച്ച ജീപ്പിന് നേരെ മാവോയിസ്റ്റുകൾ ബോംബ് എറിഞ്ഞു. എന്നാൽ, ബോംബ് സ്‌ഫോടനത്തിൽ നിന്ന് രക്ഷപെട്ട സംജുക്ത രക്ഷപ്പെട്ടിരുന്നു. തുടർന്ന്, മാവോയിസ്റ്റുകൾ അവരെ നിറയൊഴിച്ചാണ് കൊലപ്പെടുത്തുകയായിരുന്നു.