ന്യൂഡൽഹി: കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടെ റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി പരിശീലന പരേഡുകൾ അരങ്ങേറുകയാണ് ഡൽഹി ഇൻഡ്യാ ഗേറ്റിലും പരിസരത്തും.
മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ഇന്ത്യൻ കര,വ്യോമ,നാവിക സേനകൾ പരേഡിനായി ഒരുങ്ങുന്നുണ്ട്.
മോക്ക് പരേഡുകൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്നതിനാൽ സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ ഇന്ത്യാ ഗേറ്റിനടുത്തേക്കുള്ള പ്രവേശനം ഭാഗമായി തടഞ്ഞിട്ടുണ്ട്. അതിനാൽ, സഞ്ചാരികൾക്ക്, പുറത്തു റോഡിൽ നിന്ന് കണ്ടു ചിത്രങ്ങളെടുത്തു മടങ്ങേണ്ടി വരും.
69ാം റിപ്പബ്ലിക് ദിനത്തിൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, മ്യാൻമർ, കംബോഡിയ, ലാവോസ് ആൻഡ് ബ്രൂണെയ് എന്നീ ആസിയാൻ രാഷ്ട്രത്തലവന്മാരാണ് ഇന്ത്യയുടെ ആതിഥേയത്വം സ്വീകരിക്കാനായി എത്തുന്നത്.
കനത്ത തണുപ്പിലും മൂടൽമഞ്ഞിലും വിറയ്ക്കുന്നുണ്ടെങ്കിലും കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശീലന പരേഡുകൾ അരങ്ങേറുകയാണ് തലസ്ഥാനത്ത്.
മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും ഇന്ത്യൻ കര,വ്യോമ,നാവിക സേനകൾ പരേഡിനായി ഒരുങ്ങുന്നുണ്ട്.
മോക്ക് പരേഡുകൾ തുടർച്ചയായി നടന്നു കൊണ്ടിരിക്കുന്നതിനാൽ സുരക്ഷാപ്രശ്നങ്ങളുടെ പേരിൽ ഇന്ത്യാ ഗേറ്റിനടുത്തേക്കുള്ള പ്രവേശനം ഭാഗമായി തടഞ്ഞിട്ടുണ്ട്. അതിനാൽ, സഞ്ചാരികൾക്ക്, പുറത്തു റോഡിൽ നിന്ന് കണ്ടു ചിത്രങ്ങളെടുത്തു മടങ്ങേണ്ടി വരും.
69ാം റിപ്പബ്ലിക് ദിനത്തിൽ തായ്‌ലൻഡ്, ഇന്തോനേഷ്യ, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പൈൻസ്, സിങ്കപ്പൂർ, മ്യാൻമർ, കംബോഡിയ, ലാവോസ് ആൻഡ് ബ്രൂണെയ് എന്നീ ആസിയാൻ രാഷ്ട്രത്തലവന്മാരാണ് ഇന്ത്യയുടെ ആതിഥേയത്വം സ്വീകരിക്കാനായി എത്തുന്നത്.
കനത്ത തണുപ്പിലും മൂടൽമഞ്ഞിലും വിറയ്ക്കുന്നുണ്ടെങ്കിലും കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരിശീലന പരേഡുകൾ അരങ്ങേറുകയാണ് തലസ്ഥാനത്ത്.