ബംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന എ ഐ എ ഡി എം കെ നേതാവ് ശശികലയുടെ സൗകര്യങ്ങൾ വെട്ടിക്കുറച്ച് ജയിലധികൃതർ. ശശികലയ്ക്ക് ഇനിമുതൽ വി വി ഐ പി പരിഗണന നല്കേണ്ടെന്നാണ് കർണാടക ജയിലധികൃതരുടെ തീരുമാനം.
കൂടാതെ, സന്ദർശകരുടെ എണ്ണത്തിലും കുറവ് വരുത്തി. 15 ദിവസത്തിൽ ഒരിക്കൽ മാത്രമേ ഇനി സന്ദർശകർക്ക് അനുമതി ഉണ്ടാകുകയുള്ളു.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ നാലുവർഷത്തെ തടവുശിക്ഷയാണ് ശശികലയ്ക്ക് കോടതി വിധിച്ചിരിക്കുന്നത്.
No VVIP treatment for Sasikala
No VVIP treatment for Sasikala, visitors only once in 15 days