ന്യൂഡല്‍ഹി: അണ്ണാഹസാരെയുടെ അനിശ്ചിതകാല നിരാഹാര സമരം രണ്ടാംദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് അണ്ണാ ഹസാരെ മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരവേദിയിലെത്തുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ അണ്ണാ ഹസാരെ വിലക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ അഴിമതിക്ക് കൂട്ട് നിൽക്കുകയാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സര്‍ക്കാരിന് അയച്ച 21 കത്തുകളില്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ഹസാരെ പറയുന്നു. കേജരിവാളിന്‍റെ മാപ്പ് പറയൽ അംഗീകരിക്കാൻ ആകാത്തതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
ഏഴുവര്‍ഷം മുന്‍പ് ഡല്‍ഹി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ അംഗീകരിച്ചത്. എന്നാല്‍ ഇതേ വരെ സര്‍ക്കാര്‍ ഇത് നടപ്പില്‍ വരുത്താത്തതാണ് ഹസാരെയെ വീണ്ടും സമരത്തിലേക്ക് നയിച്ചത്.
നിരവധി ജനങ്ങള്‍ ഡല്‍ഹി രാംലീല മൈതാനിയില്‍ അണ്ണാഹസാരെയ്ക്ക് പിന്തുണയുമായി ഇന്നലെ എത്തിച്ചേര്‍ന്നു .
അഴിമതിക്കേസുകള്‍ അന്വേഷിക്കാന്‍ ലോക്പാല്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. സമരവേദിയിലെത്തുന്നതില്‍ നിന്ന് രാഷ്ട്രീയ നേതാക്കളെ അണ്ണാ ഹസാരെ വിലക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാർ അഴിമതിക്ക് കൂട്ട് നിൽക്കുകയാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി സര്‍ക്കാരിന് അയച്ച 21 കത്തുകളില്‍ ഒന്നിനും മറുപടി ലഭിച്ചില്ലെന്നും ഹസാരെ പറയുന്നു. കേജരിവാളിന്‍റെ മാപ്പ് പറയൽ അംഗീകരിക്കാൻ ആകാത്തതെന്നും ഹസാരെ കൂട്ടിച്ചേര്‍ത്തു.
ഏഴുവര്‍ഷം മുന്‍പ് ഡല്‍ഹി രാംലീല മൈതാനത്ത് അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിലൂടെയാണ് സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ അംഗീകരിച്ചത്. എന്നാല്‍ ഇതേ വരെ സര്‍ക്കാര്‍ ഇത് നടപ്പില്‍ വരുത്താത്തതാണ് ഹസാരെയെ വീണ്ടും സമരത്തിലേക്ക് നയിച്ചത്.
നിരവധി ജനങ്ങള്‍ ഡല്‍ഹി രാംലീല മൈതാനിയില്‍ അണ്ണാഹസാരെയ്ക്ക് പിന്തുണയുമായി ഇന്നലെ എത്തിച്ചേര്‍ന്നു .