ന്യൂഡൽഹി: ഈ വര്‍ഷം തെക്കുപടിഞ്ഞാറൻ മൺസൂണിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് എല്ലായിടത്തും ഒരേ അളവിൽ മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും കാര്‍ഷിക മേഖലയ്ക്ക് ഇത് ആശ്വാസമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.
ദീര്‍ഘകാല ശരാശരിയിൽ 96 ശതമാനം മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും എര്‍ത്ത് സയൻസെസ് മന്ത്രാലയം സെക്രട്ടറി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന് പറയുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
ദീര്‍ഘകാല ശരാശരിയിൽ 96 ശതമാനം മഴ പ്രതീക്ഷിക്കുന്നുണ്ടെന്നും എര്‍ത്ത് സയൻസെസ് മന്ത്രാലയം സെക്രട്ടറി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന് പറയുന്നത്. ഇന്ത്യയിലെ കാർഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവർഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.