ന്യൂഡല്‍ഹി: ഇന്ത്യ പാക് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടതിന് പിന്നാലെ പ്രകോപനവുമായി പാകിസ്ഥാന്‍. ഇന്ത്യയും പാകിസ്ഥാനും തന്ത്രപ്രധാനമായി കരുതുന്ന സിയാച്ചിന്‍ ഹിമാനിക്കുമുകളില്‍ കൂടി യുദ്ധവിമാനങ്ങള്‍ പറത്തി പാക് സൈന്യത്തിന്റെ പ്രകോപനം. പാക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
പാക് യുദ്ധവിമാനങ്ങൾ സിയാച്ചിനിൽ അഭ്യാസം നടത്തിയെന്ന് പാക് മാധ്യമങ്ങളിൽ തന്നെയാണ് റിപ്പോർട്ടുവന്നത്.
സകര്‍ദു ഫോര്‍വേര്‍ഡ് ഓപ്പറേഷന്‍ ബേസില്‍ നിന്നാണ് യുദ്ധവിമാനങ്ങള്‍ എത്തിയത്.
പാക് വ്യോമസേനാ തലവന്‍ എയര്‍ ചീഫ് സൊഹൈല്‍ അമന്‍ ആണ് യുദ്ധാഭ്യാസത്തിന് സമമായ പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Pakistan jets fly near Siachen, 'Indian air space not violated'
Pakistani fighter jets flew near the Siachen Glacier on Wednesday, according to Pakistani media reports, but Indian Air Force sources said there was no violation of India's air space.
പാക് യുദ്ധവിമാനങ്ങൾ സിയാച്ചിനിൽ അഭ്യാസം നടത്തിയെന്ന് പാക് മാധ്യമങ്ങളിൽ തന്നെയാണ് റിപ്പോർട്ടുവന്നത്.
സകര്‍ദു ഫോര്‍വേര്‍ഡ് ഓപ്പറേഷന്‍ ബേസില്‍ നിന്നാണ് യുദ്ധവിമാനങ്ങള്‍ എത്തിയത്.
പാക് വ്യോമസേനാ തലവന്‍ എയര്‍ ചീഫ് സൊഹൈല്‍ അമന്‍ ആണ് യുദ്ധാഭ്യാസത്തിന് സമമായ പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Pakistan jets fly near Siachen, 'Indian air space not violated'
Pakistani fighter jets flew near the Siachen Glacier on Wednesday, according to Pakistani media reports, but Indian Air Force sources said there was no violation of India's air space.