ന്യൂഡൽഹി: രാജ്യത്ത് അലയടിക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷക ക്ഷേമത്തിന് ഉന്നൽ നൽകി പൊതു ബജറ്റ്. കര്‍ഷക ക്ഷേമത്തിന് സർക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമൻ വ്യക്തമാക്കി. കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍ക്ക് ബജറ്റിൽ 75,060 കോടി വകയിരുത്തിയാണ് ബജറ്റ് പ്രഖ്യാപനം. Also Read : 65000 കോടി രൂപ കേരളത്തില്‍; 600 കോടി മുംബൈ - കന്യാകുമാരി കോറിഡോര്‍
2020 - 21 ഗോതമ്പ് കര്‍ഷകര്‍ക്കായി 75,000 കോടി രൂപ നൽകും. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകും. നെൽ കര്ഷരക്കായുള്ള വകയിരുത്തൽ 1.72 ലം കോടി രൂപയാക്കി ഉയര്‍ത്തി. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തൽ 16.5 ലക്ഷം കോടിയാക്കി. 1,000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില തൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു.
എപിഎംസികളുടെ നവീകരണത്തിനായി കേന്ദ്ര സഹായം അനുവദിച്ചു. കര്‍ഷകര്‍ക്കായുള്ള വായ്പാ ലക്ഷം 16.5 ലക്ഷം കോടിയാക്കി. അതിന് പുറമെ, കര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
43 ലക്ഷം കര്‍ഷകര്‍ക്കായുള്ള താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാക്കി. ഗ്രാമീണ വികസനത്തിന് 40,000 കോടി വകയിരുത്തിയിട്ടുണ്ട്.
Also Read : അമ്മ ലൈംഗീകാതിക്രമം തടഞ്ഞു, ഒക്കത്തിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തീയിലിട്ടു
ബജറ്റ് അവതരണത്തിനിടെ കാര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ക്കിടെ പ്രതിപക്ഷം ബഹളം ഉണ്ടാക്കി. യുപഎ സര്‍ക്കാര്‍ നൽകിയതിന്റെ ഇരട്ടിയിലധികം തുകയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നൽകിയത് എന്നാണ് മന്ത്രി പറഞ്ഞു.
2020 - 21 ഗോതമ്പ് കര്‍ഷകര്‍ക്കായി 75,000 കോടി രൂപ നൽകും. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഇത് ഗുണകരമാകും. നെൽ കര്ഷരക്കായുള്ള വകയിരുത്തൽ 1.72 ലം കോടി രൂപയാക്കി ഉയര്‍ത്തി. പരുത്തി കര്‍ഷകര്‍ക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തൽ 16.5 ലക്ഷം കോടിയാക്കി. 1,000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും. കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില തൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു.
എപിഎംസികളുടെ നവീകരണത്തിനായി കേന്ദ്ര സഹായം അനുവദിച്ചു. കര്‍ഷകര്‍ക്കായുള്ള വായ്പാ ലക്ഷം 16.5 ലക്ഷം കോടിയാക്കി. അതിന് പുറമെ, കര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള മിനിമം താങ്ങുവില ഉറപ്പാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
43 ലക്ഷം കര്‍ഷകര്‍ക്കായുള്ള താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാക്കി. ഗ്രാമീണ വികസനത്തിന് 40,000 കോടി വകയിരുത്തിയിട്ടുണ്ട്.
Also Read : അമ്മ ലൈംഗീകാതിക്രമം തടഞ്ഞു, ഒക്കത്തിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ തീയിലിട്ടു
ബജറ്റ് അവതരണത്തിനിടെ കാര്‍ഷകര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ക്കിടെ പ്രതിപക്ഷം ബഹളം ഉണ്ടാക്കി. യുപഎ സര്‍ക്കാര്‍ നൽകിയതിന്റെ ഇരട്ടിയിലധികം തുകയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി ഇതുവരെ നൽകിയത് എന്നാണ് മന്ത്രി പറഞ്ഞു.