ന്യൂ ഡൽഹി: കര്‍ണാടക സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ടിപ്പു സുൽത്താൻ ജയന്തി ആഘോഷങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെ.
ക്രൂരനായ കൊലപാതകിയും കൂട്ടബലാത്സംഗിയും മതഭ്രാന്തനുമായ ഒരാളെ മഹത്വവത്കരിക്കുന്ന ചടങ്ങിലേയ്ക്ക് തന്നെ ക്ഷണിക്കരുതെന്ന് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചതായി മന്ത്രി ട്വീറ്റ് ചെയ്തു. കര്‍ണാടക ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭയിലെ നൈപുണ്യവികസനവകുപ്പ് മന്ത്രിയാണ് ഉത്തരകന്നഡയിൽ നിന്നുള്ള അനന്ത്കുമാര്‍ ഹെഗ്ഡെ.
2015 മുതലാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചു തുടങ്ങിയത്. നവംബര്‍ 10നാണ് ഈ വര്‍ഷത്തെ ആഘോഷം.
Union Min refuses to attend Tippu Anniversary
Union minister Anantkumar Hegde informed Karnataka government that he is not interested to celebrate the anniversary of Tippu Sultan who was a 'brutal killer, wretched fanatic and mass rapist'.
ക്രൂരനായ കൊലപാതകിയും കൂട്ടബലാത്സംഗിയും മതഭ്രാന്തനുമായ ഒരാളെ മഹത്വവത്കരിക്കുന്ന ചടങ്ങിലേയ്ക്ക് തന്നെ ക്ഷണിക്കരുതെന്ന് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചതായി മന്ത്രി ട്വീറ്റ് ചെയ്തു. കര്‍ണാടക ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
കേന്ദ്രമന്ത്രിസഭയിലെ നൈപുണ്യവികസനവകുപ്പ് മന്ത്രിയാണ് ഉത്തരകന്നഡയിൽ നിന്നുള്ള അനന്ത്കുമാര്‍ ഹെഗ്ഡെ.
2015 മുതലാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചു തുടങ്ങിയത്. നവംബര്‍ 10നാണ് ഈ വര്‍ഷത്തെ ആഘോഷം.
Union Min refuses to attend Tippu Anniversary
Union minister Anantkumar Hegde informed Karnataka government that he is not interested to celebrate the anniversary of Tippu Sultan who was a 'brutal killer, wretched fanatic and mass rapist'.