കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാന്‍ പറ്റില്ലെന്ന് ഹൈക്കോടതി. തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘം പ്രതീഷ് ചാക്കോയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
നേരത്തെ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റെന്നാൾ പരിഗണിക്കും. എന്നാല്‍ കേസില്‍ തന്നെ കുടുക്കാനാണ് പോലീസ് ശ്രമിക്കുകയാണെന്ന് പ്രതീഷ് ആരോപിച്ചു. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷിനു സുനി കൈമാറിയെന്ന നിഗമനത്തിലാണ് പോലീസ്.
advocate's arrest cant be stopped says hc
High Court says Pulsar Suni's advocate cannot be kept away from arrest
നേരത്തെ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതീഷിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പ്രതീഷ് ചാക്കോയുടെ മുൻകൂർ ജാമ്യാപേക്ഷ മറ്റെന്നാൾ പരിഗണിക്കും. എന്നാല്‍ കേസില്‍ തന്നെ കുടുക്കാനാണ് പോലീസ് ശ്രമിക്കുകയാണെന്ന് പ്രതീഷ് ആരോപിച്ചു. നടിയെ ഉപദ്രവിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതീഷിനു സുനി കൈമാറിയെന്ന നിഗമനത്തിലാണ് പോലീസ്.
advocate's arrest cant be stopped says hc
High Court says Pulsar Suni's advocate cannot be kept away from arrest