യോഗ്യതയില്ലാത്തവരാണ് സ്കൂൾ ശാസ്ത്ര മേളകൾക്ക് വിധികർത്താക്കളായി എത്തുന്നതെന്ന് ആരോപണം. സ്കൂൾ ശാസ്ത്രമേളകളിൽ വിധി കർത്താക്കൾ ആകാനുള്ള അടിസ്ഥാന യോഗ്യതകൾ പലപ്പോളും പാലിക്കപ്പെടുന്നില്ലെന്നാണ് രക്ഷിതാക്കൾ ആരോപിക്കുന്നത്.
കഴിഞ്ഞ വർഷം വണ്ടൂർ സബ്‍ ജില്ലാ കലോത്സവത്തിന് വിധികർത്താക്കളായി എത്തിയവരിൽ ഗവണ്മെന്റ് പ്രസിൽ പ്രിന്‍റർ ആയി റിട്ടയർ ആയവർ മുതൽ സ്കൂളിലെ എംബ്രോയിഡറി അധ്യാപിക വരെയാണ്. യോഗ്യതയില്ലാത്തവരെ വിധികർത്താക്കളാകുന്നത് പലരുടയും സ്ഥാപിത താല്പര്യങ്ങൾ രക്ഷിക്കാനാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
കഴിഞ്ഞ വർഷം വണ്ടൂർ സബ്‍ ജില്ലാ കലോത്സവത്തിന് വിധികർത്താക്കളായി എത്തിയവരിൽ ഗവണ്മെന്റ് പ്രസിൽ പ്രിന്‍റർ ആയി റിട്ടയർ ആയവർ മുതൽ സ്കൂളിലെ എംബ്രോയിഡറി അധ്യാപിക വരെയാണ്. യോഗ്യതയില്ലാത്തവരെ വിധികർത്താക്കളാകുന്നത് പലരുടയും സ്ഥാപിത താല്പര്യങ്ങൾ രക്ഷിക്കാനാണെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.