കൊച്ചി: സംസ്ഥാനത്തെ എല്ലാ ബാങ്കുകളും എടിഎം സർവീസുകൾക്ക് ചാർജ് ഈടാക്കൽ വീണ്ടും തുടങ്ങിയതായി റിപ്പോർട്ട്. പ്രതിമാസം അഞ്ച് ഇടപാടുകൾ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും 23 രൂപയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത്.
എടിഎമ്മിൽ നിന്ന് ബാലൻസ് പരിശോധിക്കുന്നതടക്കമുള്ള എല്ലാ സർവീസുകൾക്കും ഇത് ബാധകമാണ്. പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.
ഡിസംബര്‍ അവസാനം മുതല്‍ തന്നെ എസ്ബിടി, എസ്ബിഐ ഒഴികെയുളള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു.
മെട്രൊ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളാണ് ഓരോ മാസത്തിലും സൗജന്യമായി അനുവദിച്ചിരിക്കുന്നത്.
ATM Fees, Debit Card Charges Make A Comeback.
എടിഎമ്മിൽ നിന്ന് ബാലൻസ് പരിശോധിക്കുന്നതടക്കമുള്ള എല്ലാ സർവീസുകൾക്കും ഇത് ബാധകമാണ്. പണം ലഭിച്ചില്ലെങ്കിലും ഇടപാടായി തന്നെ രേഖപ്പെടുത്തി അക്കൗണ്ടില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുകയും ചെയ്യും.
ഡിസംബര്‍ അവസാനം മുതല്‍ തന്നെ എസ്ബിടി, എസ്ബിഐ ഒഴികെയുളള ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു.
മെട്രൊ നഗരങ്ങളില്‍ മൂന്നും മറ്റിടങ്ങളില്‍ അഞ്ചും ഇടപാടുകളാണ് ഓരോ മാസത്തിലും സൗജന്യമായി അനുവദിച്ചിരിക്കുന്നത്.
ATM Fees, Debit Card Charges Make A Comeback.