അവളുടെ രാവുകള്‍ വീണ്ടും വരുന്നു. സിനിമയായിട്ടല്ല, മാഗസിൻ ആയിട്ടാണ് അവളുടെ രാവുകൾ പുനർജനിക്കുന്നത്. ചേര്‍ത്തല എന്‍എസ്‌എസ് കോളേജാണ് അവളുടെ രാവുകളെന്ന പേരില്‍ മാഗസിന്‍ പുറത്തറിക്കിയത്.
1978 ല്‍ റിലീസ് ചെയ്ത അവളുടെ രാവുകള്‍ മലയാളത്തിലെ മുഖ്യധാര സ്ത്രീപക്ഷ സിനിമകളുടെ ഗണത്തില്‍പ്പെടുന്നതാണ്. അതു കൊണ്ടാണ് സ്ത്രീപക്ഷ മാഗസിനും വിദ്യാര്‍ത്ഥികള്‍ അതേ പേര് സ്വീകരിച്ചത്.നിരവധി ചരിത്ര മൂഹര്‍ത്തങ്ങളും പ്രമുഖരും അല്ലാത്തവരുമായ വനിതകളെയും കുറിച്ച് മാഗസിനില്‍ പ്രതിപാദിക്കുന്നുണ്ട്. ഇറോം ശര്‍മ്മിള, മേധാപട്കര്‍, ദീപ മേത്ത, മയിലമ്മ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
മാഗസിനില്‍ 'ബുദ്ധി പൂര്‍ത്തിയായവര്‍ക്ക് മാത്രം' എന്ന മുന്നറിയിപ്പുണ്ട്.
1978 ല്‍ റിലീസ് ചെയ്ത അവളുടെ രാവുകള്‍ മലയാളത്തിലെ മുഖ്യധാര സ്ത്രീപക്ഷ സിനിമകളുടെ ഗണത്തില്‍പ്പെടുന്നതാണ്. അതു കൊണ്ടാണ് സ്ത്രീപക്ഷ മാഗസിനും വിദ്യാര്‍ത്ഥികള്‍ അതേ പേര് സ്വീകരിച്ചത്.നിരവധി ചരിത്ര മൂഹര്‍ത്തങ്ങളും പ്രമുഖരും അല്ലാത്തവരുമായ വനിതകളെയും കുറിച്ച് മാഗസിനില്‍ പ്രതിപാദിക്കുന്നുണ്ട്. ഇറോം ശര്‍മ്മിള, മേധാപട്കര്‍, ദീപ മേത്ത, മയിലമ്മ തുടങ്ങിയവര്‍ ഇവരില്‍ ചിലരാണ്.
മാഗസിനില്‍ 'ബുദ്ധി പൂര്‍ത്തിയായവര്‍ക്ക് മാത്രം' എന്ന മുന്നറിയിപ്പുണ്ട്.