തിരുവനന്തപുരം: ഭരണ പരിഷ്കരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ പെഴ്‍സണല്‍ സ്റ്റാഫ് നിയമനത്തിന് തയ്യാറാക്കിയ ഇരുപത് പേരുള്ള പട്ടിക സിപിഎം തള്ളിക്കളഞ്ഞു. 13 പേരുള്ള സ്റ്റാഫ് സംഘത്തെ മാത്രമാണ് വിഎസ്സിന് അനുവദിച്ചത്.
വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്ന വി.കെ.ശശിധരൻ, സന്തോഷ് എന്നിവരെ യാതൊരു കാരണവശാലും ഉൾപ്പെടുത്താനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തിയതിന് വികെ ശശിധരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
വിഎസ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരായിരുന്ന വി.കെ.ശശിധരൻ, സന്തോഷ് എന്നിവരെ യാതൊരു കാരണവശാലും ഉൾപ്പെടുത്താനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു. പാര്‍ട്ടി വാര്‍ത്തകള്‍ ചോര്‍ത്തിയതിന് വികെ ശശിധരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.