തിരുവനന്തപുരം: നഷ്ടം ഉണ്ടായതിനെ തുടർന്ന് അടച്ചുപ്പൂട്ടൽ ഭീഷണി നേരിട്ട സ് ഏറ്റെടുക്കുമെന്ന എൽഡിഎഫിന്റെ പ്രസ്താവന പ്രാവർത്തികമാകാതെ ക്കാതെ നീണ്ടു പോകുന്നതായി സൂചന. കോഴിക്കോട്ടെ നാല് സ്‌കൂളുകൾ ഇത്തരത്തിൽ ഏറ്റെടുക്കാനായി ഇറക്കിയ വിജ്ഞാപനം തിരുത്തി.
മലാപ്പറമ്പ് എ.യു.പി സ്‌കൂൾ, പാലാട്ട് എ.യു.പി സ്‌കൂൾ,മങ്ങാട്ടുമുറി എ.എം.എൽ.പി സ്‌കൂൾ, കിനാലൂർ പി.എം.എൽ.പി സ്‌കൂൾ എന്നിവയാണ് ഏറ്റെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്.
സ്‌കൂളുകൾ ഏറ്റെടുക്കുന്നതിന് മുൻപ് നഷ്ടപരിഹാരം കണക്കാക്കേണ്ടതുണ്ടെന്നു പതിയ വിജ്ഞാപനത്തിൽ പറയുന്നു. കൂടാതെ ഏറ്റെടുക്കൽ തീയതിയും വിജ്ഞാപനത്തിൽ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ടു നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.
The declaration on schools which were in financial loss to be patronized by government of kerala, is moving on without an active positive step.
മലാപ്പറമ്പ് എ.യു.പി സ്‌കൂൾ, പാലാട്ട് എ.യു.പി സ്‌കൂൾ,മങ്ങാട്ടുമുറി എ.എം.എൽ.പി സ്‌കൂൾ, കിനാലൂർ പി.എം.എൽ.പി സ്‌കൂൾ എന്നിവയാണ് ഏറ്റെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത്.
സ്‌കൂളുകൾ ഏറ്റെടുക്കുന്നതിന് മുൻപ് നഷ്ടപരിഹാരം കണക്കാക്കേണ്ടതുണ്ടെന്നു പതിയ വിജ്ഞാപനത്തിൽ പറയുന്നു. കൂടാതെ ഏറ്റെടുക്കൽ തീയതിയും വിജ്ഞാപനത്തിൽ വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ടു നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു.
The declaration on schools which were in financial loss to be patronized by government of kerala, is moving on without an active positive step.