കോഴിക്കോട്: ടി.പി വധക്കേസ് പ്രതികളെ ജയിലിൽ നിന്നും പുറത്തുവിടാനുള്ള നീക്കം നീചമായ കൊലക്കുള്ള പ്രത്യുപകാരമെന്ന് ടിപിയുടെ വിധവയും ആർ.എം.പി നേതാവുമായ കെ.കെ രമ. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷ ഇളവ് നൽകുന്നതിനെതിരെ പ്രതിഷേധിച്ച് നിരവധി നേതാക്കൾ രംഗത്ത് വന്നു.
പ്രതികളെ പുറത്ത് വിട്ടാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് രമ പറഞ്ഞു. ക്രിമിനലുകളുടെ കൂടെയാണ് സർക്കാറെന്ന് തെളിഞ്ഞു. പ്രതികളെ പുറത്ത് വിടുന്നതിലൂടെ ടി.പിയെ കൊന്നത് സി.പി.എം തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഏറ്റുപറയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.
Government supports brutal murder of T.P, says K.K.Rama
പ്രതികളെ പുറത്ത് വിട്ടാല്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് രമ പറഞ്ഞു. ക്രിമിനലുകളുടെ കൂടെയാണ് സർക്കാറെന്ന് തെളിഞ്ഞു. പ്രതികളെ പുറത്ത് വിടുന്നതിലൂടെ ടി.പിയെ കൊന്നത് സി.പി.എം തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഏറ്റുപറയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ.കെ രമ കൂട്ടിച്ചേർത്തു.
Government supports brutal murder of T.P, says K.K.Rama