പെരുമ്പാവൂരിൽ മൃഗീയമായി കൊല്ലപ്പെട്ട ജിഷയെക്കുറിച്ച് ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച രണ്ടു പേര്‍ പിടിയില്‍ .കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലുള്ള രണ്ട് 17 വയസുകാരായിരുന്നു ഈ പ്രചരണത്തിന് പിന്നില്‍. രണ്ട് ദിവസം മുമ്പാണ് ഇവര്‍ അശ്ലീല ചുവ കലര്‍ന്ന സന്ദേശം നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്.
ഇതു ശ്രദ്ധയില്‍പെട്ട പലരും നവമാധ്യമം വഴി തന്നെ കഠിനമായ രീതിയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഒരു രക്ഷകര്‍ത്താവ് മകനു ഭീഷണിയുള്ളതായി കാട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവരുടെ സന്ദേശം ശ്രദ്ധയില്‍പെട്ടതും പൊലീസ് രക്ഷകര്‍ത്താക്കളോടൊപ്പം ഇവരെ വിളിച്ചു വരുത്തിയതും. നവമാധ്യമം വഴി തന്നെ ക്ഷമാപണം നടത്താമെന്നുള്ള ഉറപ്പിലാണ് ഇരുവരേയും പൊലീസ് വിട്ടയച്ചത് .
ഇതു ശ്രദ്ധയില്‍പെട്ട പലരും നവമാധ്യമം വഴി തന്നെ കഠിനമായ രീതിയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഒരു രക്ഷകര്‍ത്താവ് മകനു ഭീഷണിയുള്ളതായി കാട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇവരുടെ സന്ദേശം ശ്രദ്ധയില്‍പെട്ടതും പൊലീസ് രക്ഷകര്‍ത്താക്കളോടൊപ്പം ഇവരെ വിളിച്ചു വരുത്തിയതും. നവമാധ്യമം വഴി തന്നെ ക്ഷമാപണം നടത്താമെന്നുള്ള ഉറപ്പിലാണ് ഇരുവരേയും പൊലീസ് വിട്ടയച്ചത് .