തൃശൂർ: കലാഭവന്‍ മണിയുടെ മരണകാരണം വ്യക്തമായിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്. കേസ് സിബിഐക്ക് കൈമാറി സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
കൊലപാതകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ മരണം നടന്നിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മണിയുടെ കുടുംബം സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് പുതിയ റിപ്പോര്‍ട്ട്. അന്വേഷണത്തിനായിഅമൃത ആശുപത്രി, എറണാകുളം റീജിയണല്‍ കെമിക്കല്‍ ലാബ്, ഹൈദ്രാബാദ് സെന്‍ട്രല്‍ ലാബ് എന്നിവടങ്ങളില്‍ നടത്തിയ ആന്തരീകാവയവ പരിശോധനയില്‍ മൈഥയില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇത് എപ്രകാരം ശരീരത്തില്‍ എത്തി എന്നത് സംബന്ധിച്ചും ഇത് മരണകാരണമായിട്ടുണ്ടോ എന്നത് സംബന്ധിച്ചുമുള്ള ശാസ്ത്രീയ വിശകലനം തുടരുകയാണ്. ണിയെ അവശനിലയില്‍ കണ്ടെത്തിയ സമയം പാഡിയിലുണ്ടായിരുന്ന ആറ് സഹായികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
കൊലപാതകം, ആത്മഹത്യ, സ്വാഭാവിക മരണം എന്നിവ സ്ഥിരീകരിക്കാവുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മണിയുടെ മരണം നടന്നിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന്റെ അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് മണിയുടെ കുടുംബം സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും നോട്ടീസ് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് പുതിയ റിപ്പോര്‍ട്ട്. അന്വേഷണത്തിനായിഅമൃത ആശുപത്രി, എറണാകുളം റീജിയണല്‍ കെമിക്കല്‍ ലാബ്, ഹൈദ്രാബാദ് സെന്‍ട്രല്‍ ലാബ് എന്നിവടങ്ങളില്‍ നടത്തിയ ആന്തരീകാവയവ പരിശോധനയില്‍ മൈഥയില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ഇത് എപ്രകാരം ശരീരത്തില്‍ എത്തി എന്നത് സംബന്ധിച്ചും ഇത് മരണകാരണമായിട്ടുണ്ടോ എന്നത് സംബന്ധിച്ചുമുള്ള ശാസ്ത്രീയ വിശകലനം തുടരുകയാണ്. ണിയെ അവശനിലയില്‍ കണ്ടെത്തിയ സമയം പാഡിയിലുണ്ടായിരുന്ന ആറ് സഹായികളെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.