കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി ന്യൂസ് ചീഫ് റിപ്പോര്‍ട്ടറുമായ വിപിൻ ചന്ദ് (41) അന്തരിച്ചു. കൊവിഡ് ബാധ ഗുരുതരമായതിനെ തുടര്‍ന്നാണ് അന്ത്യം. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയ്ക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകകായിരുന്നു. Also Read: വൈറസ് തടയാന്‍ അല്ല മോദിക്ക് താല്‍പര്യം വിമര്‍ശനം തടയാന്‍; ആഗോള മെഡിക്കൽ ജേണല്‍ ലാൻസെറ്റ്
കൊവിഡ് ബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച വിപിൻ ചന്ദിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Also Read: പാർട്ടിയെ വെന്റിലേറ്ററിലാക്കി; ഇനിയും കടിച്ചു തൂങ്ങിയാൽ അടിച്ചിറക്കും; മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ
പറവൂര്‍ കൊടുവഴങ്ങ സ്വദേശിയയായ വിപിൻ ചന്ദ് മുൻപ് ഇന്ത്യവിഷൻ വാര്‍ത്താ ചാനലിലും കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ൽ ഇന്ത്യവിഷനിലൂടെ മാധ്യമപ്രവര്‍ത്തനരംഗത്തെത്തിയ വിപിൻ ചന്ദ് 2012ലാണ് മാതൃഭൂമി ന്യൂസിലെത്തുന്നത്. കൊവിഡ് 19 റിപ്പോര്‍ട്ടിങ് രംഗത്തും സജീവമായിരുന്നു വിപിൻ ചന്ദ്. ഭാര്യ ശ്രീദേവി. മകൻ മഹേശ്വര്‍.
കൊവിഡ് ബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച വിപിൻ ചന്ദിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
Also Read: പാർട്ടിയെ വെന്റിലേറ്ററിലാക്കി; ഇനിയും കടിച്ചു തൂങ്ങിയാൽ അടിച്ചിറക്കും; മുല്ലപ്പള്ളിക്കെതിരെ പോസ്റ്റർ
പറവൂര്‍ കൊടുവഴങ്ങ സ്വദേശിയയായ വിപിൻ ചന്ദ് മുൻപ് ഇന്ത്യവിഷൻ വാര്‍ത്താ ചാനലിലും കൊച്ചി, ആലപ്പുഴ ബ്യൂറോകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005ൽ ഇന്ത്യവിഷനിലൂടെ മാധ്യമപ്രവര്‍ത്തനരംഗത്തെത്തിയ വിപിൻ ചന്ദ് 2012ലാണ് മാതൃഭൂമി ന്യൂസിലെത്തുന്നത്. കൊവിഡ് 19 റിപ്പോര്‍ട്ടിങ് രംഗത്തും സജീവമായിരുന്നു വിപിൻ ചന്ദ്. ഭാര്യ ശ്രീദേവി. മകൻ മഹേശ്വര്‍.