കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നവംബർ 20 മുതൽ നാലുമാസത്തേക്ക് പകൽ വിമാന സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. രാവിലെ പത്ത് മുതൽ വൈകിട്ട് ആറുവരെയാണ് നിയന്ത്രണം. പത്ത് വർഷം കൂടുമ്പോൾ ചെയ്യേണ്ട റൺവേ നവീകരണ ജോലികൾ നവംബർ 20 മുതൽ ആരംഭിക്കുന്നതിനാലാണ് നിയന്ത്രണം.
രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണ് നിർമ്മാണ ജോലികൾ നടക്കുക. ഈ സമയത്ത് വിമനത്തിന്റെ ടേക്ക് ഓഫ്, ലാന്റിങ് എന്നിവ നടത്താനാകില്ല. എന്നാൽ ഈ സമയത്ത് നടക്കേണ്ട സർവ്വീസുകൾ വൈകിട്ട് ആറുമുതൽ രാവിലെ പത്തുവരെ പുഃനക്രമീകരിക്കാൻ സിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യേന്തര സർവ്വീസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറുമുതൽ രാവിലെ പത്തുവരെയാണ്. 35 ആഭ്യന്തര സർവ്വീസുകളിലും മാറ്റം വരും. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വെയില്‍ ഓരോ ഭാഗത്തും റീടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കും.
രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണ് നിർമ്മാണ ജോലികൾ നടക്കുക. ഈ സമയത്ത് വിമനത്തിന്റെ ടേക്ക് ഓഫ്, ലാന്റിങ് എന്നിവ നടത്താനാകില്ല. എന്നാൽ ഈ സമയത്ത് നടക്കേണ്ട സർവ്വീസുകൾ വൈകിട്ട് ആറുമുതൽ രാവിലെ പത്തുവരെ പുഃനക്രമീകരിക്കാൻ സിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യേന്തര സർവ്വീസുകളിൽ ഭൂരിഭാഗവും വൈകിട്ട് ആറുമുതൽ രാവിലെ പത്തുവരെയാണ്. 35 ആഭ്യന്തര സർവ്വീസുകളിലും മാറ്റം വരും. 3400 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള റണ്‍വെയില്‍ ഓരോ ഭാഗത്തും റീടാറിങ് നടത്തും. ടാറിങ് നടത്തിയ സ്ഥലം മണിക്കൂറുകളില്‍ക്കുള്ളില്‍ ലാന്‍ഡിങ്ങിന് സജ്ജമാക്കും.