കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലുള്ള വീട്ടിൽ വെച്ച് തന്നെയായിരുന്നു അന്ത്യം. Also Read:ശങ്കരാടി പറഞ്ഞതുപോലെ ഇതാണ് ആ രേഖ; ഗവർണറെ ട്രോളി വി ശിവൻകുട്ടി
പരേതനായ ഇടമണ്ണേൽ വി. സുഗുണാനന്ദനായിരുന്നു ദമയന്തിയമ്മയുടെ ഭർത്താവ്. കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ എന്നിവരായിരുന്നു ദമയന്തിയമ്മയുടെ മറ്റ് മക്കൾ. ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ എന്നിവരാണ് മരുമക്കൾ. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വെച്ച് നടക്കും.
Also Read: 'എന്നാ താൻ സിഐയ്ക്ക് കേസ് കൊടുക്ക്'; ഭര്‍തൃവീട്ടുകാരുടെ ഒത്തുതീര്‍പ്പിന് പോലീസ് കൂട്ടുനില്‍ക്കുന്നു; സ്ത്രീധന പീഡനത്തിൽ ആരോപണവുമായി യുവതി
കാമധേനു പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
കൊവിഡ് ബാധിച്ച് ഗൃഹനാഥന്/ഗൃഹനാഥ മരിച്ച് ഉപജീവനമാര്‍ഗ്ഗം നിലച്ച കുടുംബങ്ങളെ സഹായിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കാമധേനു പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തലവൂരില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു പശുക്കളെ അംഗങ്ങള്‍ക്ക് കൈമാറി. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ബാധിതയായി മരിച്ച മഞ്ഞക്കാല വാര്‍ഡിലെ സാവിത്രിയമ്മയുടെ ആശ്രിതര്‍ക്കും, കമുകുംചേരി വാര്‍ഡിലെ ചന്ദ്രശേഖരന് ആചാരിയുടെ ആശ്രിതര്‍ക്കുമാണ് പശുക്കളെ കൈമാറിയത്. കുര്യോട്ടുമല കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കളെയാണ് നല്‍കിയത്. 1.17 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്
Read Latest Kerala News and Malayalam News
പരേതനായ ഇടമണ്ണേൽ വി. സുഗുണാനന്ദനായിരുന്നു ദമയന്തിയമ്മയുടെ ഭർത്താവ്. കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ എന്നിവരായിരുന്നു ദമയന്തിയമ്മയുടെ മറ്റ് മക്കൾ. ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ എന്നിവരാണ് മരുമക്കൾ. സംസ്കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വെച്ച് നടക്കും.
Also Read: 'എന്നാ താൻ സിഐയ്ക്ക് കേസ് കൊടുക്ക്'; ഭര്‍തൃവീട്ടുകാരുടെ ഒത്തുതീര്‍പ്പിന് പോലീസ് കൂട്ടുനില്‍ക്കുന്നു; സ്ത്രീധന പീഡനത്തിൽ ആരോപണവുമായി യുവതി
കാമധേനു പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി
കൊവിഡ് ബാധിച്ച് ഗൃഹനാഥന്/ഗൃഹനാഥ മരിച്ച് ഉപജീവനമാര്‍ഗ്ഗം നിലച്ച കുടുംബങ്ങളെ സഹായിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ കാമധേനു പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തലവൂരില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം പി. അനന്തു പശുക്കളെ അംഗങ്ങള്‍ക്ക് കൈമാറി. തലവൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവിഡ് ബാധിതയായി മരിച്ച മഞ്ഞക്കാല വാര്‍ഡിലെ സാവിത്രിയമ്മയുടെ ആശ്രിതര്‍ക്കും, കമുകുംചേരി വാര്‍ഡിലെ ചന്ദ്രശേഖരന് ആചാരിയുടെ ആശ്രിതര്‍ക്കുമാണ് പശുക്കളെ കൈമാറിയത്. കുര്യോട്ടുമല കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കളെയാണ് നല്‍കിയത്. 1.17 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്
Read Latest Kerala News and Malayalam News