തിരുവനന്തപുരം: കോവളം എംഎൽഎ അപമര്യാദയായി പെരുമാറിയതിന് തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വീട്ടമ്മയിപ്പോൾ. വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയെ തുടർന്നാണ് കോവളം എംഎൽഎ എം.വിന്‍സന്‍റിനെതിരായി പോലീസ് കേസെടുത്തത്.
ബാലരാമപുരത്തുള്ള വീട്ടമ്മയെ മാസങ്ങളായി ഫോണില്‍ വിളിച്ച് എംഎൽഎ അശ്ലീലം പറയാറുണ്ടായിരുന്നതായി ഭര്‍ത്താവ് ആരോപിച്ചു. പല തവണ വിലക്കിയിട്ടും എംഎല്‍എ ഫോണ്‍ വിളി തുടര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. എംഎല്‍എയുടെ നടപടിയില്‍ മനംനൊന്താണ് വീട്ടമ്മ അമിതതോതില്‍ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു.
MLA forced for suicide: Will record lady's statement
In the sex scandal case against Kovalam MLA, police will record woman's statement today.
ബാലരാമപുരത്തുള്ള വീട്ടമ്മയെ മാസങ്ങളായി ഫോണില്‍ വിളിച്ച് എംഎൽഎ അശ്ലീലം പറയാറുണ്ടായിരുന്നതായി ഭര്‍ത്താവ് ആരോപിച്ചു. പല തവണ വിലക്കിയിട്ടും എംഎല്‍എ ഫോണ്‍ വിളി തുടര്‍ന്നുവെന്ന് പരാതിയില്‍ പറയുന്നു. എംഎല്‍എയുടെ നടപടിയില്‍ മനംനൊന്താണ് വീട്ടമ്മ അമിതതോതില്‍ മരുന്ന് കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഭർത്താവ് പരാതിയിൽ പറയുന്നു.
MLA forced for suicide: Will record lady's statement
In the sex scandal case against Kovalam MLA, police will record woman's statement today.