തിരുവനന്തപുരം: കേരളത്തില്‍ സെപ്തംബര്‍ ആദ്യ വാരം വരെ കാലവര്‍ഷം ദുര്‍ബലമായി തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. എന്നാല്‍, ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരും.
Also Read: സ്വകാര്യതാ ലംഘനവുമായി കേരള സർക്കാർ: മുതിർന്ന ഡോക്ടർമാരുടെ രോഗവിവരങ്ങൾ പുറത്ത്
കഴിഞ്ഞയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ജാര്‍ഖണ്ഡിനു മുകളിലാണ്. ഇതേതുടര്‍ന്ന്, മധ്യ ഇന്ത്യയിലും കൊങ്കണ്‍ തീരത്തും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Also Read: കൊവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര തലവനുമായി അടുത്ത സമ്പര്‍ക്കം; പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകാത്തത് എന്തുകൊണ്ട്? ശിവസേന
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാല്‍, ഇത് കേരളത്തില്‍ കാര്യമായി ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സൗദി പരീക്ഷണത്തിന് ഒരുങ്ങുന്നു
അതേസമയം, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഹൈദരാബാദ് വെള്ളത്തിനിടയിലാണ്. തെലങ്കാനയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹൈദരാബാദിലെ 600 ഓളം കെട്ടിടങ്ങള്‍ ദുര്‍ബലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: സ്വകാര്യതാ ലംഘനവുമായി കേരള സർക്കാർ: മുതിർന്ന ഡോക്ടർമാരുടെ രോഗവിവരങ്ങൾ പുറത്ത്
കരീംനഗര്‍, സിദ്ധിപേട്ട്, വാറങ്കല്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. കനത്ത മഴയില്‍ ഇവിടങ്ങളിലെ റോഡുകളെല്ലാം മുങ്ങി, വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
Also Read: സ്വകാര്യതാ ലംഘനവുമായി കേരള സർക്കാർ: മുതിർന്ന ഡോക്ടർമാരുടെ രോഗവിവരങ്ങൾ പുറത്ത്
കഴിഞ്ഞയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ജാര്‍ഖണ്ഡിനു മുകളിലാണ്. ഇതേതുടര്‍ന്ന്, മധ്യ ഇന്ത്യയിലും കൊങ്കണ്‍ തീരത്തും മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Also Read: കൊവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര തലവനുമായി അടുത്ത സമ്പര്‍ക്കം; പ്രധാനമന്ത്രി ക്വാറന്റൈനില്‍ പോകാത്തത് എന്തുകൊണ്ട്? ശിവസേന
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം ഈ ബുധനാഴ്ചയോടെ രൂപം കൊള്ളും. എന്നാല്‍, ഇത് കേരളത്തില്‍ കാര്യമായി ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Also Read: റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സൗദി പരീക്ഷണത്തിന് ഒരുങ്ങുന്നു
അതേസമയം, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ഹൈദരാബാദ് വെള്ളത്തിനിടയിലാണ്. തെലങ്കാനയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നും കനത്ത ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഹൈദരാബാദിലെ 600 ഓളം കെട്ടിടങ്ങള്‍ ദുര്‍ബലമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Also Read: സ്വകാര്യതാ ലംഘനവുമായി കേരള സർക്കാർ: മുതിർന്ന ഡോക്ടർമാരുടെ രോഗവിവരങ്ങൾ പുറത്ത്
കരീംനഗര്‍, സിദ്ധിപേട്ട്, വാറങ്കല്‍ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. കനത്ത മഴയില്‍ ഇവിടങ്ങളിലെ റോഡുകളെല്ലാം മുങ്ങി, വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.