തിരുവനന്തപുരം: കേരളത്തില്‍ 2016 ല്‍ 495682 കുട്ടികള്‍ ജനിച്ചതില്‍ 42.55 ശതമാനം മുസ്ലിം വിഭാഗത്തിലാണ്. ഹിന്ദുവിഭാഗത്തില്‍ ജനന നിരക്ക് 41.88 ശതമാനവും ക്രിസ്ത്യന്‍ വിഭാഗത്തില്‍ 15.35 ശതമാനവുമാണ്. കേരളത്തിലെ മരണനിരക്ക് താരതമ്യം ചെയ്യുമ്പോള്‍ കാണാനാവുന്നത്. ഹിന്ദുമത വിഭാഗം ന്യൂനപക്ഷമാകുന്നുവെന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്‍റ് ഇത് മുൻനിർത്തി റിപ്പോർട്ട് ചെയ്തു.
62.26 ശതമാനം ഹിന്ദുക്കള്‍ മരണപ്പെടുന്നുണ്ട്. എന്നാല്‍ 19.27 ശതമാനമാണ് മുസ്ലിം മത വിഭാഗത്തിലെ മരണനിരക്ക്. 2017 ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കണക്കില്‍ മുസ്ലിം മത വിഭാഗം ഒന്നാമതാണ്. 51.26 ശതമാനമാണ് ഈ നിരക്ക്. ഹിന്ദു-ക്രിസ്ത്യന്‍ ജന വിഭാഗത്തിന്റെ ജനനനിരക്കില്‍ കാര്യമായ കുറവാണ് കണക്ക് വ്യക്തമാക്കുന്നത്.
2011 ല്‍ ജനന നിരക്ക് ഹിന്ദുമതത്തിന്റേത് 44.37 ശതമാനമായിരുന്നു. ഇസ്ലാം മതം 38.21 ഉം ക്രിസ്തുമതം 16.90 ഉം ആയിരുന്നു ജനന നിരക്ക്. ആറു വര്‍ഷത്തിനു ശേഷം ഹിന്ദു ജനന നിരക്ക് 41.88 ശതമാനമായി കുറഞ്ഞപ്പോള്‍ മുസ്ലിം ജനന നിരക്ക് 42.55 ശതമാനമായി വര്‍ദ്ധിച്ചു. ക്രിസ്തുമതത്തിന്റെ ജനന നിരക്ക് 15.35 ശതമാനമായാണ് കുറഞ്ഞത്. ആദ്യമായാണ് ജനന നിരക്കില്‍ ഇസ്ലാം മതവിഭാഗം കേരളത്തില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.
62.26 ശതമാനം ഹിന്ദുക്കള്‍ മരണപ്പെടുന്നുണ്ട്. എന്നാല്‍ 19.27 ശതമാനമാണ് മുസ്ലിം മത വിഭാഗത്തിലെ മരണനിരക്ക്. 2017 ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ കണക്കില്‍ മുസ്ലിം മത വിഭാഗം ഒന്നാമതാണ്. 51.26 ശതമാനമാണ് ഈ നിരക്ക്. ഹിന്ദു-ക്രിസ്ത്യന്‍ ജന വിഭാഗത്തിന്റെ ജനനനിരക്കില്‍ കാര്യമായ കുറവാണ് കണക്ക് വ്യക്തമാക്കുന്നത്.
2011 ല്‍ ജനന നിരക്ക് ഹിന്ദുമതത്തിന്റേത് 44.37 ശതമാനമായിരുന്നു. ഇസ്ലാം മതം 38.21 ഉം ക്രിസ്തുമതം 16.90 ഉം ആയിരുന്നു ജനന നിരക്ക്. ആറു വര്‍ഷത്തിനു ശേഷം ഹിന്ദു ജനന നിരക്ക് 41.88 ശതമാനമായി കുറഞ്ഞപ്പോള്‍ മുസ്ലിം ജനന നിരക്ക് 42.55 ശതമാനമായി വര്‍ദ്ധിച്ചു. ക്രിസ്തുമതത്തിന്റെ ജനന നിരക്ക് 15.35 ശതമാനമായാണ് കുറഞ്ഞത്. ആദ്യമായാണ് ജനന നിരക്കില്‍ ഇസ്ലാം മതവിഭാഗം കേരളത്തില്‍ ഒന്നാമത് എത്തിയിരിക്കുന്നത്.