ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ സമാര്‍ട്ട് സിറ്റി പദ്ധതിയിൽ ഉള്‍പ്പെടുത്തിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഓണ്‍ലൈനായാണ് ഉദ്ഘാടനമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുത്തു. Also Read : പഴക്കടയിൽ നിന്നും പപ്പായ കഴിച്ചു; പശുവിനെ കുത്തി കച്ചവടക്കാരൻ
മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് വികസന കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത്. 'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി' എന്ന വരികളാണ് പ്രധാനമന്ത്രി സംസാരമധ്യേ ഉദ്ധരിച്ചു. വികസനത്തിന് ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലെന്ന് പ്രധാാനമന്ത്രി വിശദീകരിച്ചു.
തൃശൂരിൽ 2,000 മെഗാവാട്ട് പവര്‍ ട്രാന്സ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75 എം എൽ ഡി ജലസംസ്കരണ പ്ലാന്റ്, തലസ്ഥാനത്ത് 37 കിലോമീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
Also Read : സമരം തിരിച്ചടിയാകില്ല; തുടര്‍ഭരണത്തിന് സാധ്യതയെന്ന് വെള്ളാപ്പള്ളി
കേരളത്തിന്റെ വികസന യാത്രയിൽ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹകരണം വികസനം എന്നീ ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി നമുക്ക് മുന്നോട്ട് നീങ്ങാം. കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടർന്നും സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : ശ്രീനഗറിൽ പട്ടാപ്പകൽ പോലീസുകാരെ ഭീകരര്‍ വെടിവച്ച് കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്
വൈദ്യുതി രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനാണ് വേദിയൊരുങ്ങുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹായത്തിന് നന്ദിയും അറിയിച്ചു.
മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയിലെ വരികള്‍ ഉദ്ധരിച്ചാണ് വികസന കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചത്. 'ജാതി ചോദിക്കുന്നില്ല ഞാൻ സോദരി' എന്ന വരികളാണ് പ്രധാനമന്ത്രി സംസാരമധ്യേ ഉദ്ധരിച്ചു. വികസനത്തിന് ജാതി, മത, രാഷ്ട്രീയ വ്യത്യാസമില്ലെന്ന് പ്രധാാനമന്ത്രി വിശദീകരിച്ചു.
തൃശൂരിൽ 2,000 മെഗാവാട്ട് പവര്‍ ട്രാന്സ്മിഷൻ പദ്ധതി, 50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കരയിലെ 75 എം എൽ ഡി ജലസംസ്കരണ പ്ലാന്റ്, തലസ്ഥാനത്ത് 37 കിലോമീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ് തുടങ്ങിയ പദ്ധതികളാണ് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
Also Read : സമരം തിരിച്ചടിയാകില്ല; തുടര്‍ഭരണത്തിന് സാധ്യതയെന്ന് വെള്ളാപ്പള്ളി
കേരളത്തിന്റെ വികസന യാത്രയിൽ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹകരണം വികസനം എന്നീ ലക്ഷ്യങ്ങള്‍ മുൻനിര്‍ത്തി നമുക്ക് മുന്നോട്ട് നീങ്ങാം. കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടർന്നും സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : ശ്രീനഗറിൽ പട്ടാപ്പകൽ പോലീസുകാരെ ഭീകരര്‍ വെടിവച്ച് കൊന്നു; ദൃശ്യങ്ങള്‍ പുറത്ത്
വൈദ്യുതി രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനാണ് വേദിയൊരുങ്ങുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസഹായത്തിന് നന്ദിയും അറിയിച്ചു.