കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ തച്ചങ്കരിയുടെ വിടുതൽ ഹർജി കോട്ടയം വിജിലൻസ് കോടതി തള്ളി. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിൽ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതോടെ തച്ചങ്കരി വിചാരണയടക്കമുള്ള നടപടികൾ നേരിടേണ്ടി വരുമെന്ന് വ്യക്തമായി. Also Read: തകരാറുകള്‍ പരിഹരിച്ചോ? ബെവ്ക്യൂ ആപ് പ്രവര്‍ത്തിച്ചില്ലെങ്കില്‍ പുതിയ മാര്‍ഗ്ഗം
തച്ചങ്കരി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്. അടുത്തമാസം 27ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കഴമ്പുണ്ടെന്ന കോട്ടയം വിജിലൻസ് കോടതിയുടെ നിരീക്ഷണമാണ് തച്ചങ്കരിക്ക് തിരിച്ചടിയാകുന്നത്.
2003 - 2007 കാലഘട്ടത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. ഈ പണത്തിൻ്റെ ഉറവിടം വ്യക്തമാക്കാൻ കഴിയാതെ പോയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കുടുംബ സ്വത്താണ് ഇതെന്ന തച്ചങ്കരിയുടെ വാദം തള്ളിഉഅ കോടതി ഇത്തരം വാദങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
Also Read: കരുത്താര്‍ജ്ജിച്ച് ന്യൂനമര്‍ദ്ദം, കനത്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
65 ലക്ഷം രൂപയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് തച്ചങ്കരി നേടിയതെന്നാണ് ആരോപണം. ഇതേ തുടർന്ന് അദ്ദേഹത്തിൻ്റെ പേരിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിൽ റെയ്ഡ് നടന്നിരുന്നു. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് തച്ചങ്കരിയുടെ തീരുമാനം. കേസ് പരിഗണിച്ച് ആറ് തവണയും അദ്ദേഹം കോടതിയിൽ ഹാജരായില്ല.
തച്ചങ്കരി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്. അടുത്തമാസം 27ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കഴമ്പുണ്ടെന്ന കോട്ടയം വിജിലൻസ് കോടതിയുടെ നിരീക്ഷണമാണ് തച്ചങ്കരിക്ക് തിരിച്ചടിയാകുന്നത്.
തച്ചങ്കരി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്. അടുത്തമാസം 27ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കഴമ്പുണ്ടെന്ന കോട്ടയം വിജിലൻസ് കോടതിയുടെ നിരീക്ഷണമാണ് തച്ചങ്കരിക്ക് തിരിച്ചടിയാകുന്നത്.
2003 - 2007 കാലഘട്ടത്തിൽ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. ഈ പണത്തിൻ്റെ ഉറവിടം വ്യക്തമാക്കാൻ കഴിയാതെ പോയതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. കുടുംബ സ്വത്താണ് ഇതെന്ന തച്ചങ്കരിയുടെ വാദം തള്ളിഉഅ കോടതി ഇത്തരം വാദങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
Also Read: കരുത്താര്‍ജ്ജിച്ച് ന്യൂനമര്‍ദ്ദം, കനത്ത മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
65 ലക്ഷം രൂപയും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് തച്ചങ്കരി നേടിയതെന്നാണ് ആരോപണം. ഇതേ തുടർന്ന് അദ്ദേഹത്തിൻ്റെ പേരിലുള്ള കൊച്ചിയിലെ സ്റ്റുഡിയോയിൽ റെയ്ഡ് നടന്നിരുന്നു. കേസ് നടപടികളുമായി മുന്നോട്ട് പോകാനാണ് തച്ചങ്കരിയുടെ തീരുമാനം. കേസ് പരിഗണിച്ച് ആറ് തവണയും അദ്ദേഹം കോടതിയിൽ ഹാജരായില്ല.
തച്ചങ്കരി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ട്. അടുത്തമാസം 27ന് കേസ് വീണ്ടും പരിഗണിക്കും. കേസിൽ കഴമ്പുണ്ടെന്ന കോട്ടയം വിജിലൻസ് കോടതിയുടെ നിരീക്ഷണമാണ് തച്ചങ്കരിക്ക് തിരിച്ചടിയാകുന്നത്.