അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുമെന്നും ജനങ്ങളുടെ കാവലാളായി തുടരുമെന്നും വിഎസ് അച്യുതാനന്ദൻ. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. പ്രതിപക്ഷ നേതാവായുള്ള ചുമതല ഒഴിയുകയാണെന്നും അദ്ദേഹം അറിയിച്ചു.
മുൻ സർക്കാരിന്‍റെ അഴിമതികൾ എൽഡിഎഫ് അന്വേഷിക്കണം. ജിഷയുടെ ഘാതകരെ ഉടൻ പിടികൂടും. തന്‍റെ സ്ഥാനമാനങ്ങൾ ചർച്ചാ വിഷയമല്ല എന്ന് പറഞ്ഞ വിഎസ് വിവാദവിഷയങ്ങളൊന്നും പറഞ്ഞില്ല. താൻ തിരുവനന്തപുരത്ത് തന്നെയുണ്ടാകുമെന്നും തന്നെ കാണാൻ ആലപ്പുഴ വരേണ്ടതില്ലെന്നും വി എസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുൻ സർക്കാരിന്‍റെ അഴിമതികൾ എൽഡിഎഫ് അന്വേഷിക്കണം. ജിഷയുടെ ഘാതകരെ ഉടൻ പിടികൂടും. തന്‍റെ സ്ഥാനമാനങ്ങൾ ചർച്ചാ വിഷയമല്ല എന്ന് പറഞ്ഞ വിഎസ് വിവാദവിഷയങ്ങളൊന്നും പറഞ്ഞില്ല. താൻ തിരുവനന്തപുരത്ത് തന്നെയുണ്ടാകുമെന്നും തന്നെ കാണാൻ ആലപ്പുഴ വരേണ്ടതില്ലെന്നും വി എസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.