കാസര്‍കോട്: നഗരത്തിൽ പാതയോരത്തെ കരിമ്പ് ജ്യൂസ് കടയിൽ നിന്ന് കത്തി വാങ്ങി യുവാവ് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. ചിക്കമംഗലുരു സ്വദേശി ഹരിഷ നായിക്കാണ് പരസ്യമായി കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തത്. നായന്മാര്‍മൂലയ്ക്ക് സമീപമാണ് സംഭവം.
സംഭവം കണ്ടുനിന്ന കരിമ്പ് വ്യാപാരി ബോധരഹിതനായിവീണു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തനായി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. യുവാവിന്‍റെ പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയൽ കാര്‍ഡിലെ വിവരങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.
സംഭവം കണ്ടുനിന്ന കരിമ്പ് വ്യാപാരി ബോധരഹിതനായിവീണു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഇൻക്വസ്റ്റ് പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തനായി ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. യുവാവിന്‍റെ പോക്കറ്റിലുണ്ടായിരുന്ന തിരിച്ചറിയൽ കാര്‍ഡിലെ വിവരങ്ങളിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.